തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടര്‍മാരെ എത്തിച്ച് വെടിവച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്തു കാട്ടുപന്നിശല്യം ഉണ്ടായിരുന്നു.
കാട്ടുപന്നികളെ പ്രദേശത്തുനിന്നു തുരത്തണമെന്നു നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.