മോഡൽ പരീക്ഷകൾ നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പിനു കടുത്ത നിരാശ
മോഡൽ പരീക്ഷകൾ നടത്തിയിട്ടും  വിദ്യാഭ്യാസ വകുപ്പിനു കടുത്ത നിരാശ
Thursday, September 19, 2024 1:28 AM IST
ബോബൻ ബി. കിഴക്കേത്തറ

ആലുവ: നവംബർ 19നു നടക്കുന്ന സ്കൂൾ വിദ്യാർഥികളുടെ ദേശീയ പഠന നിലവാര സർവേക്കു മുന്നൊരുക്കമായി രണ്ടുവട്ടം മോഡൽ പരീക്ഷ നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് നിരാശയിൽ.

ഇംഗ്ലീഷ്, മലയാളം മീഡിയം ചോദ്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ മൂന്ന്, ആറ്, ഒന്പത് ക്ലാസുകളിലെ പകുതി വിദ്യാർഥികളും ഏറെ പിന്നിലാണെന്നാണു പരിശീലന പരീക്ഷകളുടെ വിലയിരുത്തൽ. പരിശീലന ചോദ്യങ്ങൾ സ്വയം വായിച്ചു മനസിലാക്കാൻ വിദ്യാർഥികൾക്കു കഴിയുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ.

പരിശീലനസമയത്ത് പ്രത്യേകിച്ച്, മൂന്നാം ക്ലാസുകളിൽ അധ്യാപകർ തന്നെ ചോദ്യങ്ങൾ വായിച്ചുകൊടുക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്.ഉദാഹരണത്തിന് ശരിയല്ലാത്ത പദം തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ‘തെറ്റായ പദം’ ആണ് അർഥമാക്കുന്നതെന്ന് വിദ്യാർത്ഥികൾക്കു തിരിച്ചറിയാനാകുന്നില്ല.


പകരം ശരിയായ പദം ആണ് ഉത്തരമായി ഭൂരിഭാഗം കുട്ടികളും നൽകുന്നത്. ഇതിനു കാരണം ചോദ്യം മുഴുവൻ വായിക്കാതിരിക്കുകയോ, ആശയം മനസിലാകാതിരിക്കുകയോ ആണെന്നാണു വിലയിരുത്തൽ.

ഇതു മറികടക്കാൻ, സർവേക്കു വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ തയാറാക്കി വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണു നിലവിൽ ചെയ്യുന്നത്.

ബ്ലോക്ക് റിസോഴ്സ് സെന്‍ററുകൾ, അധ്യാപകർ എന്നിവരാണ് പരിശീലന ചോദ്യങ്ങൾ തയാറാക്കുന്നത്. അതത് ക്ലാസുകളിൽ കുറച്ചു സമയം കണ്ടെത്തിയും, പ്രത്യേക സമയം കണ്ടെത്തിയുമാണു സ്കൂൾ, ബിആർസി അധ്യാപകർ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്.‌‌

അതേസമയം, വിദ്യാർഥികൾക്ക് യാതൊരു തരത്തിലുള്ള മാനസിക സമ്മർദവും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.