വൈദ്യുതോത്പാദനം: സ്ഥാപിതശേഷി വര്‍ധിപ്പിക്കാന്‍ 42,800 കോടിയുടെ നിക്ഷേപം വേണമെന്ന് കെഎസ്ഇബി
വൈദ്യുതോത്പാദനം: സ്ഥാപിതശേഷി വര്‍ധിപ്പിക്കാന്‍ 42,800 കോടിയുടെ നിക്ഷേപം വേണമെന്ന് കെഎസ്ഇബി
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വൈദ്യുതോത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ഗണ്യമായ നിക്ഷേപം ആവശ്യമാണെന്ന് കെഎസ്ഇബി.

2030 ഓടെ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്താന്‍ 42,800 കോടി രൂപയുടെ നിക്ഷേപം അവശ്യമാണെന്നാണ് ബോര്‍ഡിന്‍റെ പുതിയ കണക്ക്. 7,750 മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കാനാണ് വിവിധ പദ്ധതികളിലായി ഇത്രയും നിക്ഷേപം ആവശ്യമായി വരിക.

സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കെഎസ്ഇബി ഉത്പാദിപ്പിക്കുന്നത്. വരുംവര്‍ഷങ്ങളിലും സംസ്ഥാനത്ത് കുത്തനെയുള്ള വൈദ്യുതി ചാര്‍ജ് വര്‍ധന തുടരുമെന്ന സൂചനയാണു പുറത്തുവരുന്നത്.

ജലവൈദ്യുത മേഖലയില്‍ 12,000 കോടി രൂപയുടെയും കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തിനായി 3,000 കോടി രൂപയുടെയും സൗരോര്‍ജ പദ്ധതികള്‍ക്കായി 2.500 കോടി രൂപയുടെയും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ക്കായി 12,000 കോടി രൂപയുടെയും ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം ഉള്‍പ്പെടെയുള്ളവയ്ക്കായി 13,000 കോടി രൂപയുടെയും നിക്ഷപം ആവശ്യമാണെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.


വൈദ്യുതിനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച വൈദ്യുതി കമ്മീഷന്‍ നടത്തിയ പൊതു തെളിവെടുപ്പില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറാണ് കമ്മീഷനു മുന്നില്‍ ഈ കണക്കുകള്‍ അവതരിപ്പിച്ചത്.

കേരളത്തിന്‍റെ വൈദ്യുതി ആവശ്യത്തിന്‍റെ 30 ശതമാനം മാത്രമാണു നിലവിലെ ശേഷി. ഡിമാന്‍ഡ്-സപ്ലൈ വിടവ് നികത്താന്‍ വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് 2016-17ല്‍ 7,393 കോടിയായിരുന്നത് 2022-23 ല്‍ 11,241 കോടിയായും 2023-24ല്‍ 12,983 കോടിയായും ഉയര്‍ന്നതായും കെഎസ്ഇബി പറയുന്നു.

ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ കേരളം കേന്ദ്രസഹായം തേടുന്നുമുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ഉപയോഗിച്ച് എട്ടു സ്ഥലങ്ങളില്‍ ബിഇഎസ്എസ് പദ്ധതികള്‍ നടപ്പാക്കാന്‍ കെഎസ്ഇബി നിര്‍ദേശിക്കുന്നു. 2026 മാര്‍ച്ച് 31ന് മുമ്പ് പ്രോജക്ടിന് അനുമതി ലഭിച്ചാല്‍ 40 ശതമാനം വരെ കേന്ദ്ര സ്‌കീമിനു കീഴില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.