കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ ഹൈക്കോടതി പ്രാഥമിക വാദം തുടങ്ങി.

ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ സ്‌പെഷല്‍ ബെഞ്ചില്‍നിന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയ്ക്കെത്തിയ സാഹചര്യത്തിലാണ് കേസുകളില്‍ പ്രാഥമിക വാദം തുടങ്ങിയത്. ഇന്നും വാദം തുടരും.


കൈയേറ്റം ഒഴിപ്പിക്കല്‍ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ 2007 മുതല്‍ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും ഇതുവരെ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കിയിട്ടില്ലെന്നും അമിക്കസ് ക്യൂറിയും ഹര്‍ജിക്കാരും നേരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഈ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.