ബിജെപിക്ക് വോട്ടു കൂടിയത് പരിശോധിക്കുമെന്ന് സിപിഎം
ബിജെപിക്ക് വോട്ടു കൂടിയത് പരിശോധിക്കുമെന്ന് സിപിഎം
Monday, June 17, 2024 1:50 AM IST
തിരുവനന്തപുരം: തൃശൂരിലടക്കം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ ബിജെപിക്ക് ഗണ്യമായ വോട്ടു വർധിച്ചത് ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം കേവലം അദ്ദേഹത്തിന്‍റെ വിജയം മാത്രമായി മാറ്റിനിർത്താൻ കഴിയില്ല. വലിയ ഭൂരിപക്ഷമാണ് തൃശൂരിൽ സുരേഷ് ഗോപിക്ക് ലഭിച്ചത്. അവിടെ ഇടതുസ്ഥാനാർഥി വിജയിക്കുമെന്നാണ് എല്ലാ ഘട്ടത്തിലും പറഞ്ഞിരുന്നത്. പക്ഷേ അതുണ്ടായില്ല.

വലിയ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചു. ഇതിൽ ഗൗരവമായ പരിശോധന വേണമെന്ന് പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി.
കാന്പസുകളിലെ എസ്എഫ്ഐയുടെ പ്രവർത്തനം ആ സംഘടനയ്ക്ക് ചേർന്ന രീതിയിലല്ല നടക്കുന്നത്. റാഗിംഗ് പോലുള്ള കാര്യങ്ങളെ ചെറുക്കാൻ കഴിയുന്നില്ല.

എസ്എഫ്ഐ പ്രവർത്തകരും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ്. ഇതുമൂലം വിദ്യാർഥികളും യുവാക്കളും രക്ഷാകർത്താക്കളും പാർട്ടിയിൽ നിന്നും അകലുന്നു. ഇത് ഗുണം ചെയ്യുന്നത് ബിജെപിക്കാണ്. തെരഞ്ഞെടുപ്പു തോൽവിയിൽ സമൂലമായ തിരുത്തലുകൾ ആവശ്യമാണെന്നും യോഗം വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.