ഇറ്റലിയിൽ വീസയില്ലാതെ കഴിയുന്നവർക്ക് തിരിച്ചെത്താൻ സൗകര്യമൊരുക്കണം: ഫാ. പോൾ സണ്ണി
ഇറ്റലിയിൽ വീസയില്ലാതെ  കഴിയുന്നവർക്ക് തിരിച്ചെത്താൻ  സൗകര്യമൊരുക്കണം:  ഫാ. പോൾ സണ്ണി
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: ഇറ്റലിയിൽ വീസയില്ലാതെ കഴിയുന്ന മലയാളികൾക്ക് തിരിച്ചെത്താൻ സൗകര്യമൊരുക്കണമെന്ന് ഇറ്റാലിയൻ ബിഷപ്സ് കോണ്‍ഫറൻസ് നിയമിച്ച ഇന്ത്യൻ പ്രവാസി കത്തോലിക്കരുടെ നാഷണൽ കോ-ഓർഡിനേറ്റർ ഫാ. പോൾ സണ്ണി ഫെർണാണ്ടസ്. ലോക കേരളസഭയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരക്കണക്കിനു വീട്ടു ജോലിക്കാരാണ് ഇറ്റലിയിൽ വീസയില്ലാതെ കഴിയുന്നത്. എട്ടും പത്തും വർഷം വരെ അവിടെ താമസിച്ച് നാട്ടിലേക്കു പോകാനാകാത്ത സാഹചര്യമുള്ളവരുണ്ട്. ഇതു പരിഹരിക്കുന്നതിനു രാജ്യങ്ങൾ തമ്മിൽ ഒരു ലേബർ പോളിസി ഉണ്ടാക്കേണ്ടതുണ്ട്.

20 വർഷത്തോളം ഇറ്റലിയിൽ ജോലി ചെയ്ത് അവിടെ നിന്നും പെൻഷൻ സ്കീം ലഭിക്കാത്തവരുണ്ട്. അവിടെ തുടർന്നു താമസിച്ചാൽ മാത്രമേ ഇതു ലഭിക്കൂ. അതിന് ഒരു പരിഹാരം കാണേണ്ടതുണ്ട്.

ഇറ്റലിയിൽ വിദ്യാഭ്യാസം പൂർണമായും സൗജന്യമാണ്. നിരവധി കുട്ടികൾക്ക് ഇറ്റലിയിൽ പോയി പഠിക്കുന്നതിനു താത്പര്യമുണ്ട്. എന്നാൽ, ഇറ്റാലിയൻ എംബസി ഇവർക്കു വീസ നിഷേധിക്കുന്നു. ഇതിന് എംബസിയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്കു ശ്രമിക്കണമെന്നും ഫാ. പോൾ സണ്ണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.