കൊച്ചി: 220 അധ്യയനദിവസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിൽനിന്നു സർക്കാർ പിന്മാറണമെന്ന് സീറോമലബാർ സഭ അല്മായ ഫോറം.

ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ അക്കാദമിക് കലണ്ടർ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസം സൃഷ്‌ടിക്കുന്നതാണ്. ശനിയാഴ്ചകൾ ഉൾപ്പെടെ അക്കാദമിക് പഠനത്തിന് കണ്ടെത്തുക വഴി അക്കാദമികേതര പ്രവർത്തനങ്ങൾ നടത്താൻ ശനിയാഴ്ചകൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.

അക്കാദമികേതര പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കുന്ന സാഹചര്യം കുട്ടികളിൽ വലിയ പ്രയാസം ഉണ്ടാക്കാനിടയുണ്ട്. അധ്യയനദിവസം വര്‍ധിപ്പിക്കുന്നതും തുടര്‍ച്ചയായി ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കുന്നതും വിദ്യാര്‍ഥികളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കും. ഓര്‍ത്തുവയ്ക്കാനുള്ള കഴിവിനെ ബാധിക്കും.


പഠനനിലവാരം കുറയാന്‍ ഇടയാക്കും. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ തീരുമാനം ഉടൻ പിൻവലിക്കണം. കൃത്യമായ പഠനങ്ങളും കൂടിയാലോചനകളുമില്ലാതെയാണ് വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനങ്ങൾ.

വിദ്യാഭ്യാസമേഖലയിൽ അരാജകത്വം സൃഷ്‌ടിക്കുന്ന ഇത്തരം തീരുമാനങ്ങളിൽനിന്നു സർക്കാർ ഉടൻ പിന്മാറണമെന്ന് സീറോമലബാർ സഭ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.