ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം
ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: വ്യവസായ വികസനം ലക്ഷ്യംവച്ച് ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്കരിച്ചത്. 22 മുൻഗണനാ മേഖലകളിൽനിന്നും നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് മികച്ച ഇൻസെന്‍റീവുകൾ നൽകാനും ലക്ഷ്യമിടുന്നു.

50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കിൽ കെസ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്താൽ മൂന്നു വർഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താൻ കഴിയും. അതിനു മുകളിലുള്ള നിക്ഷേപമാണെങ്കിൽ എല്ലാ രേഖകളോടും കൂടി അപേക്ഷ നൽകിയാൽ ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാൻ നിഷ്കർഷിക്കുന്ന നിയമവും പാസാക്കി.

വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.