കേന്ദ്രമന്ത്രി ജോർജ് കുര്യന് ഊഷ്മള സ്വീകരണം
കേന്ദ്രമന്ത്രി ജോർജ് കുര്യന് ഊഷ്മള  സ്വീകരണം
Sunday, June 16, 2024 2:08 AM IST
നെടുമ്പാശേരി: കേരളത്തിന്‍റെ വികസനത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ.

മുതലപ്പൊഴി വിഷയവുമായി ബന്ധപ്പെട്ട ഫയൽ തന്‍റെ മുന്നിൽ വന്നിട്ടുണ്ട്. വിഷയം പഠിച്ചശേഷം വിശദമായ വിവരങ്ങൾ പറയാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തിയ ജോർജ് കുര്യന് ബിജെപി പ്രവർത്തകർ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണു നൽകിയത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. കെ.എസ്. രാധാകൃഷണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എസ്. ഷൈജു, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.