കുവൈറ്റില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിച്ചത് സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനത്തില്‍
കുവൈറ്റില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിച്ചത് സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ്
വിമാനത്തില്‍
Saturday, June 15, 2024 1:19 AM IST
കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയോഗിക്കപ്പെട്ടത് ഇന്ത്യന്‍ വ്യോമസേനയുടെ മുന്നണിപ്പോരാളിയായ ‘സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്’ ട്രാന്‍സ്‌പോര്‍ട്ട് വിമാനം.

നേരത്തെ മറ്റു രാജ്യങ്ങളില്‍നിന്നടക്കം ദുരന്തമുഖത്തുനിന്ന് ആശ്വാസതീരത്ത് പ്രവാസികളെ മടക്കിയെത്തിച്ച ‘സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്’ഇക്കുറി നടത്തിയത് വേദനാജനകമായ ദൗത്യം.

വ്യാഴാഴ്ച രാത്രിയോടെ യുപിയിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍നിന്നു പുറപ്പെട്ട വിമാനം മൃതദേഹങ്ങളുമായി ഇന്നലെ രാവിലെയാണു നെടുമ്പാശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. സമീപകാലത്ത് ഇന്ത്യന്‍ വ്യോമസേന നടത്തിയ ദൗത്യങ്ങളിലെല്ലാം ‘സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്’ഭാഗമായിരുന്നു. ഏകദേശം 20,000 കിലോ ഭാരം വഹിക്കും.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ സേനാംഗങ്ങളുമായി അവിടെ പറന്നിറങ്ങിയതും കോവിഡ് കാലത്ത് രാജ്യത്തെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ചതും ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ ‘ഓപ്പറേഷന്‍ കാവേരി’ എന്നപേരില്‍ പറന്നിറങ്ങി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതും മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിച്ചതുമെല്ലാം ‘സി 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്’ വിമാനമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.