ചികിത്സയില്‍ കഴിയുന്നത്‌ 35 പേര്‍
ചികിത്സയില്‍ കഴിയുന്നത്‌ 35 പേര്‍
Saturday, June 15, 2024 1:19 AM IST
കൊച്ചി: കുവൈറ്റില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതു പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ മൂലമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്.

ചുരുങ്ങിയ സമയംകൊണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നടപടികള്‍ വേഗത്തിലാക്കി. 35 ഇന്ത്യക്കാരാണ് നിലവില്‍ കുവൈറ്റില്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ചികിത്സയില്‍ കഴിയുന്ന ഭൂരിഭാഗം പേരും വൈകാതെ ആശുപത്രി വിടും. രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന ആശുപത്രി അധികൃതരോട് നന്ദി അറിയിക്കുന്നതായും മന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് നെടുമ്പാശേരിയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.