തരൂർ ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്ന നേതാവ്: ബിനോയ് വിശ്വം
തരൂർ ബിജെപിയോട് ആഭിമുഖ്യം  കാണിക്കുന്ന നേതാവ്: ബിനോയ് വിശ്വം
Friday, April 12, 2024 2:07 AM IST
തിരുവനന്തപുരം: ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്ന കോണ്‍ഗ്രസ് നേതാവാണു തിരുവനന്തപുരത്തു മത്സരിക്കുന്ന ഡോ. ശശിതരൂരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഈ തെരഞ്ഞെടുപ്പിൽ തൂക്കുപാർലമെന്‍റ് ഉണ്ടായാൽ, അദാനിമാർ പണവുമായി വന്നാൽ, എത്ര കോണ്‍ഗ്രസുകാർ ബിജെപിയിലേക്കു പോകുമെന്നു പറയാൻ കഴിയില്ല. കാലുമാറില്ലെന്നു പറയാൻ കഴിയുന്ന എത്ര കോണ്‍ഗ്രസുകാർ ഉണ്ടാകും. ആർഎസ്എസ്-ബിജെപി രാഷ്‌ട്രീയത്തെ ചെറുക്കാനാണ് ഇടതുപാർട്ടികൾ ലോക്സഭയിലേക്ക് മത്സരിക്കുന്നത്.

ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗത്തുനിന്നും ജനങ്ങൾക്കുവേണ്ടി ഇടത് എംപിമാർ കൈപൊക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.


കോണ്‍ഗ്രസ് നേതാക്കൾക്കു ദൂരക്കാഴ്ചയില്ല. അതുകൊണ്ടാണു വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിക്കാൻ തള്ളിവിട്ടത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പു പ്രവർത്തനമാണു നടക്കുന്നത്.

ഈ രണ്ടു മണ്ഡലങ്ങളിൽ വോട്ട്മറിക്കുമെന്നൊക്കെ പറയുന്നതു ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം മറച്ചുവയ്ക്കാന്നും ബിനോയ് വിശ്വം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.