കണ്‍സ്യൂമര്‍ഫെഡിന്‍റെ വിഷുച്ചന്തകള്‍ ഇന്നുമുതല്‍
കണ്‍സ്യൂമര്‍ഫെഡിന്‍റെ വിഷുച്ചന്തകള്‍ ഇന്നുമുതല്‍
Friday, April 12, 2024 2:07 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിലക്ക് നീക്കി ഹൈക്കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്‍റെ വിഷുച്ചന്തകള്‍ക്ക് ഇന്നു തുടക്കമാകുമെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റംസാനും വിഷവും പ്രമാണിച്ച് വിതരണം ചെയ്യാന്‍ രണ്ടുകോടി രൂപയുടെ സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണത്തിനു തയാറായിരിക്കേയാണ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പറഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സഹകരണ ബാങ്കുകളുമായി സഹകരിച്ച് സംസ്ഥാനത്ത് 300 ഔട്ട്‌ലെറ്റുകളാണ് വിഷു പ്രമാണിച്ച് തുറക്കുന്നത്. ഇന്ന് ഉച്ചയോടെ എല്ലായിടത്തും വിപണി സജീവമാകും. ഈ മാസം പതിനെട്ടുവരെ പ്രവര്‍ത്തിക്കും. സബ്‌സിഡി നിരക്കിലുള്ള പതിമൂന്ന് ഇനം സാധനങ്ങളും വിഷുച്ചന്തയില്‍ ലഭിക്കും. 45 ശതമാനം വിലകുറച്ചാണ് വിതരണം ചെയ്യുന്നത്.

വിപണിയില്‍ വിലക്കയറ്റം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്സവ വേളയില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് ചന്തകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍ കാരണം റംസാന് ചന്തകള്‍ തുറക്കാന്‍ കഴിഞ്ഞില്ല.

കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം. അതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇത്തരം ജനദ്രോഹപരമായ നടപടിയെടുത്തത്.

2021ലെ തെരഞ്ഞെടുപ്പിലും 2016ലെ തെരഞ്ഞെടുപ്പിലും വിഷുവിന് ചന്ത നടത്തിയിരുന്നു. അന്നൊന്നും തെരഞ്ഞെടപ്പു കമ്മീഷന്‍ ഇടപെട്ടിരുന്നില്ല. അനുമതി നല്‍കുകയാണ് ചെയ്തത്.

കേന്ദ്രസര്‍ക്കാറിന്‍റെ താത്പര്യത്തിനു പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ ദുഷ്ടലാക്കോടെയാണ് നീങ്ങിയത്. കണ്‍സ്യൂമര്‍ ഫെഡിന്‍റെ പ്രവൃത്തി ന്യായമാണെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് മെഹബൂബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.