വനം വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി രാജിവയ്ക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
വനം വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി രാജിവയ്ക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Tuesday, March 5, 2024 2:32 AM IST
കോതമംഗലം: വനംവകുപ്പിനെ നിയന്ത്രിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുന്നില്ലെങ്കിൽ മന്ത്രി രാജിവച്ച് ഒഴിയുന്നതാണ് ഉത്തമമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

വന്യജീവികളുടെ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ശാശ്വത പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ ബഹുജന പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്ന സാഹചര്യമുണ്ടാകുമെന്നും ബിഷപ് മുന്നറിയിപ്പു നൽകി. പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി ഉയർത്തുന്ന വന്യമൃഗ ആക്രമണങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ യാതൊരു തരത്തിലുമുള്ള നടപടികളും എടുക്കുന്നില്ലെന്നത് പ്രതിഷേധാർഹമാണ്.


ഇത്തരം ദാരുണസംഭവങ്ങളെ സ്വാർഥ ലാഭങ്ങൾക്കോ രാഷ്‌ട്രീയ മുതലെടുപ്പുകൾക്കൊ ഉപയോഗിക്കാതെ ശാശ്വത പരിഹാരത്തിനായി എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണമെന്ന് മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.