മജിസ്‌ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം: കോട്ടയം ബാര്‍ അസോ. പ്രസിഡന്‍റടക്കം 29 അഭിഭാഷകര്‍ക്കു നോട്ടീസ്
മജിസ്‌ട്രേറ്റിനെ അസഭ്യം പറഞ്ഞ സംഭവം: കോട്ടയം ബാര്‍  അസോ. പ്രസിഡന്‍റടക്കം 29 അഭിഭാഷകര്‍ക്കു നോട്ടീസ്
Saturday, December 2, 2023 1:09 AM IST
കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി നടപടികൾ തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 29 അഭിഭാഷകര്‍ക്കെതിരേ ഹൈക്കോടതി നോട്ടീസയച്ചു. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റടക്കമുള്ളവര്‍ക്കാണ് കോടതിയലക്ഷ്യക്കേസില്‍ ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചത്.

അഭിഭാഷകരുടെ വാക്കുകള്‍ കോടതിയില്‍ പറയാന്‍ കഴിയില്ലന്നും അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തട്ടിപ്പു കേസിലെ പ്രതിയെ ജാമ്യത്തില്‍ ഇറക്കാന്‍ കോട്ടയം ബാറിലെ അഭിഭാഷകനായ എ.പി. നവാബ് വ്യാജരേഖ ഹാജരാക്കിയെന്നു കോടതി കണ്ടെത്തിയിരുന്നു.


തുടര്‍ന്ന് കോട്ടയം സിജെഎമ്മിന്‍റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലീസ്, അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തു. ഇതിനെതിരേയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. ബാര്‍ കൗണ്‍സിലും സംഭവത്തില്‍ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.