നവകേരള സദസിൽ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവ്
നവകേരള സദസിൽ പങ്കെടുത്ത്  മുസ്‌ലിം ലീഗ് നേതാവ്
Saturday, December 2, 2023 1:08 AM IST
ഷൊർണൂർ: ഷൊർണൂരിൽ നവകേരള സദസിന്‍റെ പ്രഭാത പരിപാടിയിൽ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവ്. മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് യു. ഹൈദ്രോസാണു പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്നു ഹൈദ്രോസ് പറഞ്ഞു.

“നവകേരള സദസുമായി കേരള സർക്കാരാണ് വരുന്നത്. അല്ലാതെ പാർട്ടിയല്ല. മുഖ്യമന്ത്രിയുടെ ക്ഷണംലഭിച്ചു. പങ്കെടുക്കുന്നു. ഇക്കാര്യം ആരുമായും ചർച്ചചെയ്തിട്ടില്ല. ബഹിഷ്കരിക്കാനുള്ള തീരുമാനമൊന്നും ആരും അറിയിച്ചിട്ടില്ല. ഞാൻ എന്നും ലീഗുകാരനാണ്. മാറ്റിനിർത്തിയാലും എന്തുതന്നെ ചെയ്താലും ഇന്നും എന്നും ലീഗുകാരനാണ്.


അത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള കടപ്പാടാണ്. അദ്ദേഹത്തിന്‍റെ ശിക്ഷണത്തിലാണ് ഞങ്ങൾ വന്നത്. അദ്ദേഹത്തിന്‍റെ കാൽച്ചുവട്ടിൽ എപ്പോഴുമുണ്ടാകും- ഹൈദ്രോസ് പറഞ്ഞു”.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.