ഉച്ചഭക്ഷണ പദ്ധതി: 55.16 കോടി നാളേക്കു മുമ്പ് ലഭ്യമാക്കണമെന്ന് ഹൈക്കോടതി
ഉച്ചഭക്ഷണ പദ്ധതി: 55.16 കോടി നാളേക്കു മുമ്പ്  ലഭ്യമാക്കണമെന്ന് ഹൈക്കോടതി
Wednesday, October 4, 2023 1:36 AM IST
കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച 55.16 കോടി രൂപ വ്യാഴാഴ്ചയ്ക്ക് മുമ്പ് സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നേരത്തെ അനുവദിച്ച 100.02 കോടി രൂപയ്ക്കു പുറമേ 55.16 കോടി രൂപ കൂടി അനുവദിച്ച് സെപ്റ്റംബര്‍ 30 നു ഉത്തരവിറക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചപ്പോഴാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ചെലവാക്കിയ തുക അനുവദിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനടക്കം നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ടി.ആര്‍. രവിയാണ് ഈ ഉത്തരവു നല്‍കിയത്. ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും. ഈ അധ്യയന വര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണം നല്‍കാന്‍ ഈ തുക മതിയാകുമോയെന്നും ഇല്ലെങ്കില്‍ അധികത്തുക എങ്ങനെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ വിശദീകരിക്കണം.


അധ്യാപകര്‍ ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി തുക ചെലവിടണോയെന്ന കാര്യത്തില്‍ ഇതിനു ശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം 163.15 കോടി രൂപയാണ്.

ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവാക്കിയ തുക പ്രധാനാധ്യാപകര്‍ക്കു നല്‍കണമെന്ന ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ കുടിശികത്തുക മുഴുവന്‍ 15 ദിവസത്തിനകം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 30 കഴിഞ്ഞിട്ടും കുടിശികത്തുക പൂര്‍ണമായും നല്‍കിട്ടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 55.16 കോടി രൂപ കൂടി പദ്ധതിക്കു വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോഡല്‍ അക്കൗണ്ടിലേക്ക് കൈമാറി ഉത്തരവിറക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.