കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഒക്ടോബർ നാലിന്
കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഒക്ടോബർ നാലിന്
Thursday, September 28, 2023 6:46 AM IST
തിരുവനന്തപുരം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്കു കടന്ന് കെപിസിസി നേതൃത്വം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്ന പ്രക്ഷോഭ പരിപാടികളും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു രൂപം നല്‍കുന്നതിനാണ് കെപിസിസി നേതൃത്വം തയാറെടുക്കുന്നത്.

അതിന്‍റെ ഭാഗമായി ഒക്ടോബര്‍ നാലിനു കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച് രാഷ്‌ട്രീയകാര്യ സമിതി യോഗവും അഞ്ചിന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും കെപിസിസി പാര്‍ലമെന്‍റിന്‍റെ ചുമതലയുള്ള നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും വിളിച്ചുചേര്‍ത്തതായി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി യോഗങ്ങളില്‍ പങ്കെടുക്കും.


കെപിസിസി പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സമകാലിക രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്‍റ് വിശദീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.