ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗം: ആദ‍്യചർച്ച പൊതു അടിസ്ഥാനസൗകര്യവും ഹരിത വികസനവും
ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗം: ആദ‍്യചർച്ച  പൊതു അടിസ്ഥാനസൗകര്യവും ഹരിത വികസനവും
Thursday, March 30, 2023 12:53 AM IST
കോട്ടയം: ഇന്നു കുമരകത്ത് തുടക്കം കുറിക്കുന്ന ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗം ഡിജിറ്റല്‍ പൊതുഅടിസ്ഥാനസൗകര്യം (ഡിപിഐ), ഹരിത വികസനം എന്നി വിഷയങ്ങളില്‍ രണ്ട് ഉന്നതതല അനുബന്ധ പരിപാടികളോടെയാണ്  ആരംഭിക്കുക.

നാസ്‌കോം, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് (ഡയല്‍) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ അനുബന്ധ പരിപാടി, എല്ലാ ജി20 പ്രതിനിധികള്‍ക്കും സവിശേഷാനുഭവം പ്രദാനം ചെയ്താകും തുടക്കംകുറിക്കുക.

ആഗോള വെല്ലുവിളികളെക്കുറിച്ചും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഡിപിഐ കെട്ടിപ്പെടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനല്‍ ചര്‍ച്ചകള്‍ നടക്കും. നന്ദന്‍ നിലേക്കണി (ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് സഹസ്ഥാപകനും ചെയര്‍മാനും), തിയറി ബ്രെട്ടണ്‍ (യൂറോപ്യന്‍ യൂണിയന്‍ ഇന്‍റേണല്‍ മാര്‍ക്കറ്റ് കമ്മീഷണര്‍), പ്രിയ വോറ (ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് മാനേജിംഗ് ഡയറക്ടറും ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നോണ്‍ റെസിഡന്‍റ് ഫെലോയും), പ്രമോദ് വര്‍മ (ഏക്സ്റ്റെപ്പ് ഫൗണ്ടേഷന്‍ സിടിഒയും ആധാറിന്‍റെ മുന്‍ ചീഫ് ആര്‍ക്കിടെക്റ്റും) എന്നിവര്‍ ഡിപിഐ അനുബന്ധപരിപാടിയെ അഭിസംബോധന ചെയ്യും.

ഇന്ത്യയിലെ യുഎന്‍ റെസിഡന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ഓഫീസ് (യുഎന്‍ആര്‍സി), ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒആര്‍എഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഹരിത വികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, ഹരിതവികസനത്തിന്‍റെ പുതിയ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ആഗോള ശ്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടു നല്‍കും.


ഹരിത വികസന അനുബന്ധ പരിപാടിയെ ജെഫ്രി സാക്സ് (ഡയറക്ടര്‍, സുസ്ഥിര വികസനം, കൊളംബിയ സര്‍വകലാശാല), അവിനാഷ് പെര്‍സാദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി, കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം) മറ്റ് പാനലിസ്റ്റുകള്‍ എന്നിവര്‍ അഭിസംബോധന ചെയ്യും.

ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവര്‍ത്തനവും ലൈഫും (പരിസ്ഥിതിസൗഹൃദ ജീവിതശൈലി), ത്വരിതഗതിയിലുള്ളതും ഉള്‍ക്കൊള്ളുന്നതും ഊര്‍ജസ്വലവുമായ വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജികള്‍) പുരോഗതി ത്വരിതപ്പെടുത്തല്‍, സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും, 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍, സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചര്‍ച്ചകളില്‍ ഉള്‍പ്പെടും.

ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് നേതൃത്വം നല്‍കും. ജി 20 ഷെര്‍പ്പകളുമായും ജി 20 അംഗങ്ങളുടെ പ്രതിനിധിസംഘത്തലവന്മാരുമായും ഉയര്‍ന്നുവരുന്ന വിപണിസമ്പദ് വ്യവസ്ഥകളില്‍(ഇഎംഎ) നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബല്‍ സൗത്ത്, വികസിത സമ്പദ് വ്യവസ്ഥകള്‍ (എഇ) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.