ലൈഫ് ഭവനപദ്ധതി അടക്കമുള്ളവയെ പ്രകീർത്തിച്ച് ഗവർണർ
ലൈഫ് ഭവനപദ്ധതി അടക്കമുള്ളവയെ  പ്രകീർത്തിച്ച് ഗവർണർ
Saturday, January 28, 2023 1:09 AM IST
തിരുവനന്തപുരം: എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി അടക്കമുള്ള സംസ്ഥാനത്തിന്‍റെ പദ്ധതികളെ പ്രകീർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മ്ദഖാൻ.

വീടെന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്‍റെ സ്വപ്നങ്ങൾക്കു കരുത്തു പകരുന്നതാണ് കേരളത്തിന്‍റെ പദ്ധതിയെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഏഷ്യയിലെ മുൻനിര പ്രകടനക്കാരായി അംഗീകരിക്കപ്പെട്ടത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമായി വളരാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനു പ്രേരകശക്തിയാണ്. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം രാജ്യത്തു ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.

2022ലെ ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്. ആർദ്രം പദ്ധതിയിലൂടെ താഴേത്തട്ടു മുതൽ മെഡിക്കൽ കോളജുകളിൽ വരെ ആരോഗ്യസൗകര്യങ്ങൾ പുനഃക്രമീകരിക്കുകയും ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.


കേരളം പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതി മുഖേന 1.23 ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുവഴി 7,517 കോടി രൂപയുടെ നിക്ഷേപവും 2.67 ലക്ഷം തൊഴിവസര സൃഷിയും സാധ്യമാക്കി.

മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും ഉന്നതവിദ്യാഭ്യാസത്തിനായുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. സംയോജിത തദ്ദേശ സ്വയംഭരണ മാനേജ്മെന്‍റ് സിസ്റ്റം(ഐഎൽജിഎംഎസ്) വഴി ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾ നൽകാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ അഭിനന്ദനീയമാണെന്നും ഗവർണർ പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ. അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.