വാഹന നികുതി ഒഴിവാക്കൽ: ഹര്‍ജികള്‍ തള്ളി
Friday, May 20, 2022 2:15 AM IST
കൊച്ചി: കോവിഡ് നിയന്ത്രണം നിലവിലുണ്ടായിരുന്ന കാലത്തെ വാഹന നികുതി ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരുള്‍പ്പെടെയുള്ള വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

നിയന്ത്രണമുണ്ടായിരുന്ന 15 മാസത്തില്‍ 12 മാസം പൂര്‍ണ നികുതിയിളവും ശേഷിക്കുന്ന സമയത്ത് ഭാഗിക ഇളവും സര്‍ക്കാര്‍ നല്‍കിയതു കണക്കിലെടുത്താണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജികള്‍ തള്ളിയത്. നയതീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും ഇതില്‍ പോരായ്മകളില്ലെങ്കില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ നികുതിയിളവ് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ചെറിയ ഇളവു മാത്രമാണ് നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 1000 കോടി രൂപയുടെ സഹായം നല്‍കിയപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു സഹായവും നല്‍കിയില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വാഹനം ഉപയോഗിക്കുന്നുണ്ടോയെന്നു നോക്കിയല്ല നികുതി ഈടാക്കുന്നതെന്നും വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ ജി ഫോം വഴി നികുതിയിളവിനു അപേക്ഷ നല്‍കാമായിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നു ഹൈക്കോടതിയും വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.