ഇടതുമുന്നണി ജനവഞ്ചനയുടെ പര്യായമെന്നു തെളിയിക്കുന്ന മദ്യനയം: സുധീരൻ
ഇടതുമുന്നണി ജനവഞ്ചനയുടെ  പര്യായമെന്നു തെളിയിക്കുന്ന  മദ്യനയം: സുധീരൻ
Thursday, May 19, 2022 2:07 AM IST
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണി വിശ്വസിക്കാൻ കൊള്ളാത്ത രാഷ്ട്രീയസംവിധാനവും ജനവഞ്ചനയുടെ പര്യായവുമാണെന്ന് സംശയാതീതമായി തെളിയിക്കുന്നതാണ് സർക്കാരിന്‍റെ മദ്യനയ പ്രഖ്യാപനവും തുടർന്ന് മദ്യവ്യാപനത്തിന് പുതിയ മദ്യശാലകൾ ആവശ്യാനുസരണം അനുവദിക്കാനുള്ള നടപടികളുമെന്നു വി.എം. സുധീരൻ. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് മദ്യനയത്തിനെതിരേ ആഞ്ഞടിച്ചത്.


മദ്യപാനശീലത്തിൽ നിന്നു പിന്തിരിഞ്ഞവരേയും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുർവാശിയോടെയാണ് സർക്കാർ മദ്യനയം ആവിഷ്കരിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും.

ഐടിമേഖലയെ നാശത്തിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് ആ മേഖലയിൽ മദ്യശാലകൾ തുറക്കുന്നതിന്‍റെ ഫലമായിട്ടുണ്ടാകുകയെന്നു സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.