തൊഴിൽ കോഡുകൾ അവകാശങ്ങൾ കവരുന്നതെന്നു മന്ത്രി
തൊഴിൽ കോഡുകൾ  അവകാശങ്ങൾ കവരുന്നതെന്നു മന്ത്രി
Sunday, September 26, 2021 10:02 PM IST
തിരുവനന്തപുരം: പുതിയ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശം കവർന്നെടുക്കുന്നതാണെന്നു തൊഴിൽ മന്ത്രി വി. ശിവൻകുട്ടി.

ഈ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 18-മത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസനത്തി ലേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.


ഒന്നിനെയും മാനിക്കുന്നില്ലെങ്കിൽ ജന വിധിയെങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്തു ജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും നീതിയും നിയമവും കോടതികളുമുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.