വധൂവരന്മാര്‍ക്കു മംഗളാശംസ: അഭിനന്ദിച്ച് ഗവര്‍ണര്‍
വധൂവരന്മാര്‍ക്കു മംഗളാശംസ:  അഭിനന്ദിച്ച് ഗവര്‍ണര്‍
Monday, August 2, 2021 1:32 AM IST
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഇറക്കിയ സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന കാര്‍ഡിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്. വിവാഹം കഴിക്കുന്ന വധുവിനും വരനും കാര്‍ഡ് നേരിട്ടെത്തിക്കുന്നതില്‍ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. സ്ത്രീധനത്തിനെതിരായി വകുപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളേയും ഗവര്‍ണര്‍ എടുത്തു പറഞ്ഞു.

വിവാഹം കഴിക്കുന്ന വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേര്‍ന്നുകൊണ്ടുള്ളതാണ് മന്ത്രി ഒപ്പിട്ട കാര്‍ഡ്. സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മിപ്പിക്കുന്നതാണിത്. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍ ഐസിഡിഎസ് ഓഫീസര്‍മാര്‍ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിക്കുന്നത്.

സ്ത്രീധനത്തിനെതിരെ വലിയ പ്രവര്‍ത്തനങ്ങളാണ് വനിത ശിശുവികസനവകുപ്പ് നടത്തി വരുന്നത്. സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയോഗിച്ച് അവര്‍ക്ക് പരിശീലനം നല്‍കി. 33,000ലധികം അങ്കണവാടി ജീവനക്കാര്‍ക്ക് സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായും സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ട സഹായങ്ങളെപ്പറ്റിയും അവബോധം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.