വിവാഹം ‘ജാഗ്രത’യിലാക്കണം; പ്രവേശനം ക്യുആർ കോഡിലൂടെ
വിവാഹം ‘ജാഗ്രത’യിലാക്കണം;  പ്രവേശനം ക്യുആർ കോഡിലൂടെ
Saturday, April 17, 2021 1:30 AM IST
തൃശൂർ: വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്‍റെടുത്ത് പ്രവേശനകവാടത്തിൽ പതിക്കണം. അതിഥികൾ പ്രവേശനകവാടത്തിലെ ക്യുആർ കോഡിനു നേരെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചു സ്കാൻ ചെയ്യണം. ഇതോടെ അതിഥികളുടെ ഫോണ്‍ നന്പരും പേരും വിവാഹവിരുന്നിനു വന്നവരുടെ പട്ടികയിൽ ഇടംപിടിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്യാത്ത അതിഥികളെ പരിപാടിയിലേക്കു പ്രവേശിപ്പിക്കരുതെന്നാണു ആരോഗ്യ വകുപ്പിന്‍റെ നിലപാട്.

കോവിഡ് വ്യാപനം ക്രമാതീതമായതോടെയാണ് സംസ്ഥാന സർക്കാർ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹം പോലീസിൽ അറിയിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നത്. എന്നാൽ ഈ നിർദേശം പുതുക്കിയിരിക്കുകയാണ്. വിവാഹത്തിനു മാത്രമല്ല, മറ്റു പൊതു പരിപാടികളിലേക്കു വരുന്നവർക്കും ഈ നിർദേശം ബാധകമാക്കാനും നീക്കമുണ്ട്.


വിവാഹം അടക്കമുള്ള പരിപാടികൾ നടത്തുന്നവർ കോവിഡ് 19 ജാഗ്രത എന്ന വെബ്സൈറ്റിൽ ഇവന്‍റ് രജിസ്ട്രേഷൻ നടത്തണം. സ്ഥലവും തീയതിയും സമയവും രേഖപ്പെടുത്തണം. തുടർന്നാണു ക്യുആർ കോഡ് അനുവദിച്ചുകിട്ടുക. ഇതിന്‍റെ പ്രിന്‍റ് എടുത്താണ് ചടങ്ങു നടക്കുന്ന സ്ഥലത്തെ പ്രവേശനകവാടത്തിൽ പതിക്കേണ്ടത്. എല്ലാ അതിഥികളും ക്യുആർ കോഡ് സ്കാൻ ചെയ്യണമെന്ന് എഴുതിയ ബോർഡും സ്ഥാപിക്കണമെന്നാണു പുതിയ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.