ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയത് സർക്കാർ ധാർഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയത് സർക്കാർ  ധാർഷ്ട്യത്തിനേറ്റ പ്രഹരം: മുല്ലപ്പള്ളി
Saturday, April 17, 2021 1:29 AM IST
തിരുവനന്തപുരം: ഇഡിക്കെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സർക്കാരിന്‍റെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തെളിവുകൾ എതിരായപ്പോൾ അന്വേഷണം തന്നിലേക്ക് തിരിയുമെന്ന് മുഖ്യമന്ത്രി ഭയന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയാണോ മുഖ്യമന്ത്രി ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിനെ കൊണ്ട് കേസെടുത്തത്? കേരളത്തിലെ നിയമവിദഗ്ധരുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എടുത്തുചാട്ടം നടത്തിയത്.


ബിജെപിയുമായി തെരഞ്ഞെടുപ്പ് രഹസ്യധാരണ ഉണ്ടാക്കിയശേഷം കേന്ദ്ര ഏജൻസികൾ വേട്ടയാടുന്ന ഇരയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു ഇതിനെല്ലാം പിന്നിൽ. സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയും സിപിഎമ്മും കേരളീയ സമൂഹത്തോട് മറുപടി പറയേണ്ട ഘട്ടമെത്തിയപ്പോൾ ജനശ്രദ്ധ തിരിക്കാനുള്ള അടവുനയമാണ് കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.