കേന്ദ്രമന്ത്രി മുരളീധരന്‍റെ സമനില തെറ്റിയെന്നു തോമസ് ഐസക്
കേന്ദ്രമന്ത്രി  മുരളീധരന്‍റെ സമനില തെറ്റിയെന്നു തോമസ് ഐസക്
Monday, March 8, 2021 1:20 AM IST
തിരുവനന്തപുരം: കസ്റ്റംസിന്‍റെ രാഷ്‌ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും കേന്ദ്രമന്ത്രി വി. മുരളീധരന്‍റെയും സമനില തെറ്റിച്ചിരിക്കുകയാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.

കസ്റ്റംസ് നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നാണ് മുരളീധരൻ പറയുന്നത്. ഉദ്യോഗസ്ഥരുടെ ചരട് ആരുടെ കൈയിലാണെന്ന് ഇനി സംശയിക്കേണ്ട കാര്യമില്ല. മുരളീധരൻ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെയാണ് അവർ പോകുന്നത്. തെരഞ്ഞെടുപ്പുകാലമല്ലേ, സൂത്രധാരവേഷത്തിൽ അദ്ദേഹം എത്രനാൾ കർട്ടനു പിന്നിലിരിക്കും?

ഈ കേസ് സമഗ്രമായി അന്വേഷിച്ച എൻഐഎയ്ക്കു മുന്നിൽ ഇത്തരമൊരു മൊഴിയില്ല. കുറ്റാന്വേഷണ മികവിൽ കസ്റ്റംസിനേക്കാൾ എത്രയോ മുന്നിലാണ് എൻഐഎ. അവരുടെ കസ്റ്റഡിയിൽ എത്രയോ ദിവസം ഈ പ്രതികളുണ്ടായിരുന്നു? അവർ പലവട്ടം ചോദ്യം ചെയ്തിട്ടും പറയാത്ത കാര്യങ്ങളാണ്, കസ്റ്റംസിന്‍റെ സ്റ്റേറ്റ്മെന്‍റിലുള്ളത്. അതും അറസ്റ്റിലായി നാലോ അഞ്ചോ മാസം കഴിഞ്ഞപ്പോൾ കിട്ടിയത്. എത്ര സുദീർഘമായ ഗൂഢാലോചന നടന്നിട്ടുണ്ട്.
പ്രതിയുടെ മൊഴി മാത്രം പോരാ. അത് സാധൂകരിക്കുന്ന മറ്റു വസ്തുതകളും അന്വേഷണത്തിൽ തെളിയണം. അതിനുള്ള ഒരു ശ്രമവും കസ്റ്റംസ് നടത്തിയിട്ടില്ലെന്നും ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.