മാധ്യമങ്ങളോടു ശത്രുതയില്ലെന്നു മുഖ്യമന്ത്രി
മാധ്യമങ്ങളോടു ശത്രുതയില്ലെന്നു മുഖ്യമന്ത്രി
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: ഏതെങ്കിലും കമ്യൂണിസ്റ്റ് സർക്കാരോ ഈ സർക്കാരോ മാധ്യമങ്ങളോടു ശത്രുതാപരമായ സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് ആർക്കെങ്കിലും ചൂണ്ടിക്കാട്ടാനാകുമോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതു അഭിപ്രായത്തെ തടസപ്പെടുത്തുകയോ മാധ്യമങ്ങളെ തടഞ്ഞുനിർത്തുകയോ ചെയ്യുക ഈ സർക്കാരിന്‍റെ ഉദ്ദേശ്യമല്ല. 57 മുതൽ ഇവിടെ ഇടതുസർക്കാരുകളുണ്ടായിട്ടുണ്ട്. ആ സർക്കാരുകൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടതുപക്ഷത്തെ തുടർച്ചയായി എതിർത്തുപോരുന്ന മാധ്യമങ്ങളുണ്ട്. ഒരുപക്ഷേ ശത്രുതാപരമായ എതിർപ്പ് തന്നെ ചില മാധ്യമങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. ഇതിന്‍റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള ശത്രുതാപരമായ സമീപനം സ്വീകരിച്ചുവെന്ന് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? മാധ്യമങ്ങൾ വിമർശിക്കുന്നതിനെ ശത്രുതാപരമായി കാണുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.