ആകാശവാണി നിലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ആകാശവാണി നിലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Sunday, November 22, 2020 12:50 AM IST
കൊച്ചി: എഎം(ആംപ്ലിറ്റിയൂട്ട് മോഡുലേറ്റഡ്) ട്രാന്‍സ്മിഷന്‍ സംവിധാനത്തിലുള്ള റേഡിയോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് നിലയങ്ങള്‍ പ്രതിസന്ധിയിലേക്ക്. ട്രാന്‍സ്മിഷന്‍ വാള്‍വുകള്‍ കാലഹരണപ്പെട്ടതാണ് ആകാശവാണി നിലയങ്ങള്‍ പൂട്ടാന്‍ പ്രധാന കാരണമാകുന്നത്. സാങ്കേതിക വിദ്യയില്‍ വളരെ കാലപ്പഴക്കം ചെയ്ത രീതികളാണ് ഇപ്പോഴും ആകാശവാണി നിലയങ്ങൾ പിന്‍തുടരുന്നത്.

നിലവില്‍ ആകാശവാണി ഉപയോഗിക്കുന്ന ട്രാന്‍സ്മിഷന്‍ വാൽവുകള്‍ ലോകത്തൊരിടത്തും നിര്‍മിക്കുന്നില്ലെന്നതും പരിമിതിയാണ്. അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്ന ആലപ്പുഴ നിലയം പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസാര്‍ ഭാരതി പിന്‍വലിച്ചെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഇത് വീണ്ടും പ്രശ്‌നമായേക്കും.


ഡിജിറ്റല്‍ സാങ്കേതികവിദ്യ ക്രമപ്പെടുത്താന്‍ ചുരുങ്ങിയതു ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നതിനാൽ അതുവരെ അറ്റകുറ്റപ്പണികള്‍ നടത്തി മുന്നോട്ടുപോകാനുള്ള നീക്കവും നടക്കുന്നുണ്ട്. എഎം സ്റ്റേഷനുകള്‍ കാലഹരണപ്പെട്ടെന്നും പ്രവര്‍ത്തന ചെലവ് കൂടുതലാണെന്നും ന്യായം പറയുമ്പോഴും കാലത്തിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യാനുള്ള ശ്രമം പ്രസാര്‍ ഭാരതി നടത്തുന്നില്ല. ഇതു കൂടാതെ സംസ്ഥാനത്ത് ഒരു പ്രധാന കേന്ദ്രം മതിയെന്ന നിലപാടും പ്രസാര്‍ ഭാരതി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം എഫ്എം ബാന്‍ഡുകള്‍ നിലനിര്‍ത്തും. റിലേ വാര്‍ത്തകളടക്കം എഎം ബാന്‍ഡിലാണ് നിലവില്‍ പ്രക്ഷേപണം ചെയ്യുന്നത്. ‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.