എൻജിനിയറിംഗ്/ഫാർമസി: ആദ്യ ഘട്ട അലോട്ട്മെന്‍റ് ഏഴിന്
എൻജിനിയറിംഗ്/ഫാർമസി:  ആദ്യ ഘട്ട അലോട്ട്മെന്‍റ് ഏഴിന്
Thursday, October 1, 2020 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2020- 21 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടികൾ ആരംഭിച്ചു. എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്ക് ഓണ്‍ലൈൻ ഓപ്ഷനുകൾ ആറിന് രാവിലെ 10 വരെ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്‍റിന് പരിഗണിക്കുന്നതല്ല . ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ പുതുതായി നല്കാൻ സാധിക്കുന്നതല്ല. ഏഴിനു രാവിലെ ഒൻപതിന് ആദ്യഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.

ട്രയൽ അലോട്ട്മെന്‍റ് മൂന്നിന്

ഓണ്‍ലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ആറിനു രാവിലെ 10 വരെ. ഏഴിനു രാവിലെ ഒൻപതിന് ആദ്യഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്‍റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരം ഓണ്‍ലൈൻ പേമെന്‍റായി ഒടുക്കണം. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാക്കും. റദ്ദാക്കപ്പെട്ട ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ പരിഗണിക്കുന്നതല്ല. സമയം എട്ട് മുതൽ പത്തുവരെ വൈകുന്നേരം മൂന്നുവരെ.

വാർഷിക ഫീസ്

സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ് /കേരള സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളിൽ 8,650 രൂപ. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ സർക്കാർ സീറ്റ് : 35,000 രൂപ, മാനേജ്മെന്‍റ് സീറ്റ് : 65,000 രൂപ. കോഴിക്കോട് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളിൽ സർക്കാർ സീറ്റു മാത്രം : 35,000 രൂപ. സെന്‍റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ കീഴിലുള്ള സ്വാശ്രയ കോളജ് 95 ശതമാനം സർക്കാർ സീറ്റ് : 35000 രൂപ.

എസ്‌സിടി കോളജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം 50 ശതമാനം സർക്കാർ സീറ്റ് : 35,000 രൂപ, 35 ശതമാനം മാനേജ്മെന്‍റ് സീറ്റ് : 65,000 രൂപ.

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷനു കീഴിലുള്ള സ്വാശ്രയ കോളജുകളിൽ 70 ശതമാം സർക്കാ സീറ്റ് : 35,000 രൂപ, 25 ശതമാനം മാനേജ്മെന്‍റ് സീറ്റ് (കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കുൾപ്പെടെയുള്ള സീറ്റ്) 65,000 രൂപ.

അഗ്രികൾച്ചറൽ യൂണിവേഴ് സിറ്റിക്കു കീഴിലുള്ള കോളജുകൾ ബിടെക് അഗ്രികൾച്ചറൽ എൻജിനിയറിംഗ് ഒരു സെമസ്റ്ററിന് 7,500 രൂപ .ബിടെക് ഫുഡ് ടെക്നോളജി 36,250 രൂപ. വെറ്ററിനറി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളിൽ ബിടെക് (ഡയറി ടെക്നോളജി) 4,000 രൂപ. ബിടെക് ഫുഡ് ടെക്നോളജി 4,000 രൂപ. ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജ് - ബി.ടെക് പുഡ് ടെക്നോളജി 33,000 രൂപ.

കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനു കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളജുകൾ സർക്കാർ സീറ്റിൽ 25 ശതമാനം താഴ്ന്ന വരുമാനക്കാർക്ക് 50,000 രൂപ. 25 ശതമാനം മറ്റുള്ളവർക്ക് ടൂഷൻ ഫീസ് 50,000 രൂപയും സ്പെഷൽ ഫീസ് 25,000 രൂപ വരെ. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് കോഴ്സ് 25 ശതമാനം താഴ്ന്ന വരുമാനക്കാർക്ക് 85,000 രൂപ. 25 ശതമാനം മറ്റുള്ളവർ ട്യൂഷൻ ഫീസ് 85,000 രൂപയും സ്പെഷൽ ഫീസ് 50,000 രൂപയും.


കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനു കീഴിൽ വരുന്ന എൻജിനിയറിംഗ് കോളജുകളിൽ 50 ശതമാനം സർക്കാർ സീറ്റ് 75,000 രൂപ, കൂടാതെ സിസിഇ, എംബിടി, ആർഇടി എന്നീ കോളജുകളിൽ ഒരുലക്ഷം രൂപ തിരികെ നൽകുന്ന പലിശ രഹിത നിക്ഷേപ തുകയായി നൽകണം. (എസ്‌സി/എസ്ടി/ഒഇസി/മത്സ്യത്തൊഴിലാളികളുടെ മക്കൾ ഒഴികെ).

സർക്കാർ ഫാർമസി കോളജ് - 15,750 രൂപ. സ്വാശ്രയ ഫാർമസി കോളജുകൾ - 98,000 രൂപ.
എഐസിടിഇ ട്യൂഷൻ ഫീസിളവ് പദ്ധതി: എൻജിനിയറിംഗ് കോഴ്സുകൾക്ക് എഐസിടിഇ നിർദേശാനുസൃതമുളള ഫീസിളവ് പദ്ധതി നടപ്പാക്കും. ഓരോ കോഴ്സിലും ആകെ സീറ്റുകളുടെ അഞ്ചു ശതമാനം സീറ്റുകൾ അധികമായി ട്യൂഷൻ ഫീസിളവ് പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്‍റ് നടത്തുന്നതായിരിക്കും. ഇതിന് അർഹരായ വിദ്യാർഥികളെ പ്രവേശനം അവസാനിപ്പിച്ചതിനു ശേഷം തെരഞ്ഞെടുക്കുന്നതാണ്. മേൽ സൂചിപ്പിച്ച വിവിധ ആനുകൂല്യങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാകുന്നത് കോളജുകളിലേയ്ക്കുളള അലോട്ട്മെന്‍റ് പൂർത്തിയായതിന് ശേഷമായിരിക്കും. അതിനാൽ അലോട്ട്മെന്‍റ് സമയത്ത് വിദ്യാർഥികൾ, സർക്കാർ നിശ്ചയിച്ച വാർഷിക മെരിറ്റ് ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഇളവ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ബാക്കി തുക മടക്കി നൽകുന്നതാണ്. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ മുഴുവൻ തുകയും അടച്ച് അഡ്മിഷൻ ഉറപ്പാക്കേതാണ്. സർക്കാർ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ 10,000/- രൂപ ടോക്കണ്‍ ഡിപ്പോസിറ്റായി ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ ഓണ്‍ലൈൻ മുഖേനയോ അടക്കേണ്ടതാണ്. എന്നാൽ സർക്കാർ സീറ്റിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന എസ്‌സി/എസ്ടി/ ഒഇസി ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ ഇത്തരം വിദ്യാർഥികൾ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുക ളിലെ മാനേജ്മെന്‍റ് സീറ്റിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന പക്ഷം ടോക്കണ്‍ ഫീസ് അടയ്ക്കേണ്ടതും ഫീസിളവിന് അർഹരുമല്ലാതാകുന്നതുമാണ്.

അലോട്ട്മെന്‍റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുളള കോളജുകളിലേയ്ക്കും കോഴ്സുകളിലേയ്ക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവച്ചിട്ടുളള വിദ്യാർഥികൾക്കും ഓണ്‍ലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. എന്നാൽ ഈ വിദ്യാർഥികൾ നാലിന് വൈകുന്നേരം മൂന്നിനു മുൻപായി ന്യൂനതകൾ പരിഹരിക്കാത്ത പക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്‍റിനായി പരിഗണിക്കുന്നതല്ല .

പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭിക്കും.

ഹെൽപ് ലൈൻ നന്പർ: 0471 2525300 (രാവിലെ പത്തുമുതൽ അഞ്ചുവരെ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.