സഭാ തലവനെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും
Sunday, September 27, 2020 12:31 AM IST
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നടപടികള്‍ സ്വീകരിക്കുമെന്നു സഭയുടെ പിആര്‍ഒ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ:
സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

2015ല്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തത്പര കക്ഷികള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും ദുരുദ്ദേശ്യപരമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയില്‍ പിതാവിന്‍റെ പേരില്‍ അങ്കമാലിയടുത്തു മറ്റൂരില്‍ വാങ്ങിയിരിക്കുന്ന സ്ഥലത്തിന്‍റെ രേഖകള്‍ കാണിച്ചുകൊണ്ട്, ഈ കച്ചവടത്തില്‍ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നാണു നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണം.


ഇത്തരം പ്രചാരണങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇവ തികച്ചും അടിസ്ഥാന രഹിതമാണ്. സഭയെയും സഭാ തലവനെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നിരന്തരം നടത്തുന്ന ഗൂഢശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പ്രചാരണവും. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.