കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Monday, September 21, 2020 12:38 AM IST
ഒറ്റപ്പാലം: കലാസാഗർ സ്ഥാപകനും കഥകളിപ്രമുഖനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായി വിവിധ കലാമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച കലാകാരന്മാർക്കു നല്കുന്ന 2020-ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖാപിച്ചു.

കഥകളിവേഷം-കലാമണ്ഡലം ചന്പക്കര വിജയകുമാർ, സംഗീതം-കലാനിലയം രാജീവൻ, ചെണ്ട- കലാമണ്ഡലം ബാലസുന്ദരൻ, മദ്ദളം-സദനം ദേവദാസ്, ചുട്ടി- കലാനിലയം പദ്മനാഭൻ, ഓട്ടൻതുള്ളൽ- കലാമണ്ഡലം പരമേശ്വരൻ, ചാക്യാർകൂത്ത്-കലാമണ്ഡലം ജിഷ്ണുപ്രതാപ്, കൂടിയാട്ടം- മാർഗി രാമൻ ചാക്യാർ, മോഹിനിയാട്ടം-വിനീത നെടുങ്ങാടി. ഭരതനാട്യം-കലാമണ്ഡലം സരോജിനി, തായന്പക- പോരൂർ ഹരിദാസ്, പഞ്ചവാദ്യം തിമില- വൈക്കം ചന്ദ്രൻ മാരാർ, മദ്ദളം- തൃപ്പലമുണ്ട നടരാജ വാര്യർ, ഇടയ്ക്ക- ഡോ. ബാലുശേരി കൃഷ്ണദാസ്, താളം- മട്ടന്നൂർ അജിത് മാരാർ, കൊന്പ്-പേരാമംഗലം വിജയൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ.


കലാസ്വാദകരിൽനിന്നുള്ള നാമനിർദേശപ്രകാരമാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 28-ാം ചരമവാർഷിക ദിനമായ ഒക്ടോബർ 14നു കുന്നംകുളം കഥകളി ക്ലബ്ബിന്‍റെ സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽ നടക്കുന്ന ഗുരുസ്മരണ ദിനാചരണത്തിൽ പുരസ്കാരങ്ങൾ നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.