തിരുവനന്തപുരം: ആറ്റിങ്ങൽ ഡിവൈഎസ്പിയും പോലീസ് ആസ്ഥാനത്തെ രണ്ടു പോലീസുകാരും അടക്കം കൂടുതൽ പോലീസുകാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ആറ്റിങ്ങൽ ഡിവൈഎസ്പിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി യോഗത്തിൽ പങ്കെടുത്ത ആറ്റിങ്ങൽ എംഎൽഎ ബി. സത്യനും നിരീക്ഷണത്തിൽ പോയി.

ഡിവൈഎസ്പിക്കൊപ്പം കഴിഞ്ഞ ദിവസം കിളിമാനൂരിൽ ഒരു യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് എംഎൽഎ നിരീക്ഷണത്തിൽ പോയത്. ഡിവൈഎസ്പിയുമായി പ്രാഥമിക സന്പർക്കം പുലർത്തിയ 25 പോലീസുകാരോടു നിരീക്ഷണത്തിൽ പ്രവേശിക്കാൻ തിരുവനന്തപുരം റൂറൽ എസ്പി നിർദേശം നൽകി.


പോലീസ് ആസ്ഥാനത്തെ ജനറൽ ഡ്യൂട്ടിയുള്ള ഡ്രൈവറും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പോലീസുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ സന്പർക്ക പട്ടിക തയാറാക്കി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തെ രണ്ടു പോലീസുകാർക്കു കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് ആസ്ഥാനം ഭാഗികമായി അടച്ചു.

സംസ്ഥാന പോലീസ് മേധാവിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കം വീടുകളിൽ ഇരുന്നാണു ജോലി ചെയ്യുന്നത്. വിവിധ ജയിലുകളിലായി 24 തടവുകാർക്കും രോഗബാധ സ്ഥിരീകരിച്ചു.