കൊച്ചി: സംസ്ഥാനത്തെ ഫോട്ടോസ്റ്റാറ്റ് കടകളും ഇന്‍റര്‍നെറ്റ് കഫേകളും നല്‍കുന്ന സേവനത്തിന് ഏകീകൃത നിരക്ക് വന്നേക്കും. നിലവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പല നിരക്കുകളാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് കഫേ, ഫോട്ടോസ്റ്റാറ്റ് കടകളിലെ സേവന നിരക്കുകള്‍ ഏകീകരിക്കുന്നതിന് സംസ്ഥാനതല സമിതി രൂപീകരിക്കാന്‍ പൊതുവിതരണ ഡയറക്ടര്‍ക്ക് ഉപഭോക്തൃകാര്യ വകുപ്പ് അനുമതി നല്‍കി.


ഫോട്ടോസ്റ്റാറ്റ് അടക്കമുള്ള സേവനങ്ങള്‍ക്ക് ന്യായമായ നിരക്ക് നിശ്ചയിക്കാന്‍ നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 2016 സെപ്റ്റംബറിലെ ഈ ഉത്തരവ് കൂടി പരിഗണിച്ചാണ് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.