മത്സ്യ ഉല്പാദനവും വിപണനവും അടച്ചുപൂട്ടലിൽനിന്ന് ഒഴിവാക്കി
മത്സ്യ ഉല്പാദനവും വിപണനവും  അടച്ചുപൂട്ടലിൽനിന്ന് ഒഴിവാക്കി
Friday, March 27, 2020 12:41 AM IST
തിരുവനന്തപുരം: മത്സ്യത്തിന്‍റെയും മത്സ്യ ഉല്പന്നങ്ങളുടെയും സുഗമമായ കടത്തും വിതരണവും വിപണനവും അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. (ജി.ഒ (സാധാരണ)നം.192/2020/F&PD LR/LF 25.03.2020).

ഭക്ഷ്യധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാൽ, ബ്രഡ്, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മുട്ട, മത്സ്യം എന്നിവയെല്ലാം ഇവയിലുള്‍പ്പെടുമെങ്കിലും മത്സ്യകൃഷിക്കാവശ്യമായ മത്സ്യത്തീറ്റ, മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യത്തീറ്റ ഉല്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍, മത്സ്യകൃഷിക്കാവശ്യമായ കെമിക്കലുകള്‍, മത്സ്യസംസ്കരണം എന്നിവ സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാനാടിസ്ഥാനത്തിലുമുള്ള കടത്തിനും വിതരണത്തിനും അനുമതി നൽകുന്ന പ്രത്യേകമായ സർക്കാർ ഉത്തരവില്ലായെന്ന കാരണത്താൽ തടസപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവയുടെ സംസ്ഥാന-സംസ്ഥാനാന്തര കടത്തും വിതരണവും അനുവദിച്ചുകൊണ്ട് മത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍, മത്സ്യ/ചെമ്മീന്‍ ഹാച്ചറികള്‍, മത്സ്യ ഫാമുകള്‍, മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍, മത്സ്യതീറ്റ ഉല്പാദന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവർത്തനങ്ങള്‍ തടസമില്ലാതെ തുടരാൻ അനുമതി നൽകികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.