26 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടിലെത്തി
26 ലക്ഷം രൂപ  ജോളിയുടെ അക്കൗണ്ടിലെത്തി
Thursday, November 14, 2019 12:29 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി.

ഭൂമി വിറ്റ വകയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്.

കൂടത്തായിക്കടുത്തുള്ള മണിമുണ്ടയിലെ രണ്ട്ഏക്കർ സ്ഥലം വിറ്റ് ടോം തോമസ് 16 ലക്ഷം രൂപ തങ്ങൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി തന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ, മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിലയ്ക്കായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു.


20 ലക്ഷത്തിൽപരം രൂപയ്ക്കു സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്‍റെ അക്കൗണ്ടിൽ ഇല്ലെന്നും കണ്ടെത്തിയിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച് ദിവസങ്ങൾക്കകം മുഴുവൻതുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ.

ടോം തോമസ് വധക്കേസിൽ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും.

ഇതിനിടെ റോയ് തോമസിന്‍റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്‍റെ പങ്കാളിയായിരുന്ന ആൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു എന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. റോയിയും വ്യാപാര പങ്കാളിയും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ ജോളിക്ക് അറിയാമായിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.