കൂടത്തായി കൊലപാതകക്കേസ്: ബിഎസ്എൻഎൽ ജീവനക്കാരൻ ഉപയോഗിച്ചത് റോയിയുടെ സിംകാർഡ്
കൂടത്തായി കൊലപാതകക്കേസ്: ബിഎസ്എൻഎൽ ജീവനക്കാരൻ ഉപയോഗിച്ചത് റോയിയുടെ സിംകാർഡ്
Monday, October 21, 2019 1:26 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതിയായ ജോളിയുടെ സുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഉപയോഗിച്ചത് റോയ് തോമസിന്‍റെ സിംകാർഡ്. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്‍റെ മരണശേഷം അദ്ദേഹം മൊബൈൽ നമ്പർ സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

ബിഎസ്എന്‍എൽ ജീവനക്കാരൻ ഔദ്യോഗികപദവി ദുരുപയോഗംചെയ്താണ് മൊബൈൽ നമ്പർ സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനുപുറമേ, ജോളിയുടെ മക്കൾ ഉപയോഗിക്കുന്ന സിംകാര്‍ഡുകളും ഇദ്ദേഹത്തിന്‍റെെ പേരിലുള്ളതാണ്. ഇദ്ദേഹ ത്തിന്‍റെ പേരിലുള്ള സിംകാര്‍ഡാണ് ജോളിയും ഉപയോഗിച്ചിരുന്നത്.


ജോളിക്കൊപ്പം സിനിമയ് ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജീവനക്കാരൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇയാളെ കാണുന്നതിനു വേണ്ടിയാണ് ജോളി കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജീവന ക്കാരനൊപ്പം ജോളി ബംഗളൂരുവില്‍ പോയിരുന്നതായും പോലീസ് കണ്ടെത്തി. മൊബൈല്‍ടവർ ലൊക്കേഷൻ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂർ സന്ദര്‍ശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.