Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കല്യാശേരിയിൽ കള്ളവോട്ട് ; അഞ്ച് പോളിംഗ്...
ഉയർന്ന താപനിലയ്ക്കു സാധ്യത; പത...
കുട്ടികളുടെ ഒന്നാം ക്ലാസ് പ്രായം; ആശങ്കയ...
മാസപ്പടി കേസ്: സിഎംആർഎലിന്; എ...
സിഎംആര്‍എല്‍ ഉദ്യോഗ...
അടവുകൾ പതിനെട്ടും പുറത്തിറക്...
Previous
Next
Kerala News
Click here for detailed news of all items
കർഷകമാരണ ഉത്തരവ് പ്രവർത്തിച്ചുതുടങ്ങി; മുഴുവൻ നിർമാണങ്ങൾക്കും കുരുക്കു വീഴും
Sunday, September 22, 2019 12:56 AM IST
കട്ടപ്പന: സംസ്ഥാനത്തെ കുടിയേറ്റജനതയെ ആകെ രണ്ടാംതരക്കാരാക്കിയുള്ള സർക്കാരിന്റെ നിർമാണ നിരോധന ഉത്തരവ് പ്രാബല്യത്തിലായി. ഉടുന്പൻചോല താലൂക്കിൽ പെട്രോൾ പന്പ് സ്ഥാപിക്കുന്നതിനു നൽകിയ അപേക്ഷ ജില്ലാ കളക്ടർ തള്ളി. 1964ലെ ഭൂപതിവു ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണു പെട്രോൾ പന്പിനുള്ള അനുമതി അപേക്ഷ തള്ളിയത്.
ഇനിമുതൽ ഇടുക്കി ജില്ലയിൽ 15 സെന്റിൽ താഴെയുള്ള ഭൂമിയിലെ 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്കേ നിർമാണാനുമതി ലഭിക്കൂ. 1964ലെ ഭൂപതിവ് ചട്ടം, കേരളത്തിൽ സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ള എല്ലാവർക്കും ബാധകമാണ്. ആ നിലയിൽ നിർമാണ നിരോധനം ഇടുക്കി, പത്തനംതിട്ട, വയനാട് ഉൾപ്പെടെയുള്ള കുടിയേറ്റ മേഖലയ്ക്കു മുഴുവൻ ബാധകമാകും. ഇടുക്കിയിൽ 1964-ലെ ഭൂപതിവു ചട്ടലംഘനം ചൂണ്ടിക്കാട്ടി നിർമാണം നിരോധിച്ചതു മറ്റുജില്ലകളിലെ ഇതേ സ്വഭാവമുള്ള ഭൂമിയിലെ നിർമാണങ്ങൾക്കും ബാധകമാകും. സംസ്ഥാനത്തു ഭൂപതിവു ചട്ടം ഉണ്ടാക്കിയപ്പോൾ കൃഷിക്കും വാസസ്ഥലത്തിനും വേണ്ടിയാണു ഭൂമി നൽകിയത്. ഭൂപതിവുനിയമം പാസാക്കിയ ഒന്നാം കേരള നിയമസഭയുടെ കാലത്തു കൃഷിയും താമസവും മാത്രമായിരുന്നു നിയമസഭയ്ക്കു മുന്നിലുണ്ടായിരുന്ന വിഷയം. അതിനാൽ അപ്രകാരം വ്യവസ്ഥ ചെയ്തു എന്നുവേണം അനുമാനിക്കാൻ.
ജനപ്രതിനിധി സഭ നോക്കുകുത്തിയായി
സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങളുടെ ജീവിതം വെറുമൊരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റിമറിക്കുകയെന്നത് ജനകീയ സർക്കാരിന്റെ ബലഹീനതയായും വീക്ഷിക്കുന്നവരുണ്ട്. ഭൂവിനിയോഗം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് നിയമസഭയാണെന്നാണ് ഒരു വിവക്ഷയുള്ളത്. രാജ്യത്ത് അനധികൃത ഭൂമി കൈയേറ്റവും നിർമാണങ്ങളും തടയാൻ നിയമവും നിയമം നടപ്പാക്കാൻ നിർവഹണ ഉദ്യോഗസ്ഥരുമുണ്ട്. നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ പരാജയപ്പെടുന്പോൾ അതിന്റെ ഉത്തരവാദിത്വം സാധാരണ പൗരന്മാരുടെ തലയിൽ കെട്ടിവച്ച് "ഇല്ലം ചുടുന്നത്' ജനകീയ സർക്കാരിനു ഭൂഷണമല്ലെന്നു മുതിർന്ന രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പെട്രോൾ പന്പ് നിരോധനം സർവ മേഖലയിലേക്കും ബാധിക്കും
പെട്രോൾ പന്പിനു നിർമാണാനുമതി നിഷേധിച്ചത് വരാൻ പോകുന്ന വലിയ ഭവിഷ്യത്തിന്റെ ചൂണ്ടുപലകയാണ്. ഈ നിരോധന ഉത്തവരവ്, ഇനിയും ഉണ്ടാകാൻ പോകുന്ന സകല നിർമാണത്തിനും കുരുക്കാകും. 1500 ചതുശ്ര അടിയിൽ കൂടുതലുള്ള നിർമാണങ്ങൾ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിൽ പറയുന്നത്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ബസ് സ്റ്റാൻഡും ഓഡിറ്റോറിയവും വ്യാപാര സ്ഥാപനങ്ങളും ചെറുകിട നിർമാണ സ്ഥാപനങ്ങളും ഉൾപ്പെടെ 1,500 ചതുരശ്രയടിക്കു മുകളിൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കെല്ലാം ഉത്തരവ് പ്രതിബന്ധമാകുമെന്നു റവന്യു ഉദ്യോഗസ്ഥർതന്നെ പറയുന്നു. വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിലെ അനധികൃത ഭൂമികൈയേറ്റവും നിർമാണങ്ങളും തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ ബാക്കിപത്രമായാണ് ഇപ്പോൾ പുതിയ സർക്കാർ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചു സംസ്ഥാനത്തു പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങളെല്ലാം ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.
കർഷകർക്കു ഭൂമി പതിച്ചുനൽകിയത് പൊടുന്നനെയല്ല
രാജ്യത്തു കൂടുതൽ ഭക്ഷ്യോത്പാദനത്തിനും ജനവാസത്തിനും ഭൂമി ആവശ്യമായി വന്നപ്പോൾ രാജഭരണകാലത്തും ജനകീയ സർക്കാരും വിവിധ കമ്മീഷനുകളെ നിയോഗിച്ചു പഠനവും ആലോചനകളും നടത്തിയാണ് ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. അത് ഒരിക്കലും ഒരു എക്സിക്യൂട്ടീവ് ഉത്തരവായിരുന്നുമില്ല.
തിരുവിതാംകൂർ നിയമസഭയുടെ ഉന്നതാധികാര സമിതി പരിശോധനയും തെളിവെടുപ്പും നടത്തിയാണ് അന്നു ഭൂമി പതിച്ചുനൽകിയത്. പ്രഫ. കെ.എം. ചാണ്ടിയായിരുന്നു ഉന്നതാധികാര സമിതി അധ്യക്ഷൻ. എൻ.എസ്. കൃഷ്ണപിള്ള കമ്മീഷണറായ ദേവികുളം ഭൂവിതരണ കമ്മീഷനും ഭൂമി പതിച്ചുനൽകാൻ ശിപാർശ ചെയ്തു.
രാജ്യത്തെ മുഴുവൻ വനഭൂമികളിലും ഉണ്ടായിട്ടുള്ള കൈയേറ്റം ക്രമീകരിച്ചുനൽകാൻ 1962ൽ മാത്യു മണിയങ്ങാടൻ കമ്മീഷനും ശിപാർശചെയ്തു. 32 എംപിമാരായിരുന്നു സമിതിയിലുണ്ടായിരുന്നത്. 1954ൽ കോളനൈസേഷന്റെ ഭാഗമായി പട്ടയം നൽകാൻ തീരുമാനിച്ചതും സർക്കർ കൂടിയാലോചനയിലൂടെയാണ്.
1958ൽ അന്നു റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ രാജാക്കാട്ട് നടന്ന പട്ടയമേളയിൽ പട്ടയം നൽകിയതും മന്ത്രിസഭാ തീരുമാനമനുസരിച്ചാണ്. മുൻ എംഎൽഎ എം. ജിനദേവന്റെ പിതാവ് നെല്ലിയാനിക്കുന്നേൽ മാധവനും പൊതുപ്രവർത്തകനായ കന്പിയകത്ത് ചാണ്ടി ജോസഫിനും പട്ടയം നൽകിയാണ് അന്നു പട്ടയമേള ഉദ്ഘാടനംചെയ്തത്. ഇതെല്ലാമാണ് കൈയേറ്റത്തിന്റെ പേരിൽ സർക്കാർ പിടിച്ചെടുക്കാൻ ഒരുങ്ങുന്നത്.
വേറെ ഉപജീവനമാർഗം ഒന്നുമില്ലെന്നു തഹസിൽദാരെക്കൊണ്ട് റിപ്പോർട്ട് ഉണ്ടാക്കാത്തവരുടെ നിർമിതികൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ വ്യവസ്ഥചെയ്യുന്നതാണ് ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ്. ഉത്തരവിന് ഉപോൽബലകമായി ചൂണ്ടിക്കാട്ടുന്നത് ദേവികുളം സബ്കളക്ടറുടെ റിപ്പോർട്ട് മാത്രമാണ്. ഐഎഎസ് കേഡറിലെ ഏറ്റവും ജൂണിയറായ ഉദ്യോഗസ്ഥനാണ് സബ്കളക്ടർ. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു പുതിയ നിയമം ഉണ്ടാകുക എന്നതിലെ അപാകതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പണ്ടാരപ്പാട്ട വിളംബരം മുതൽ 1993 വരെ
കുടിയേറ്റക്കാർക്കു ജനകീയ സർക്കാർ പതിച്ചുനൽകിയ ഭൂമി അല്ലാതെ രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 1865ലെ പണ്ടാരപ്പാട്ട വിളംബരത്തിലൂടെ കർഷകർക്കു സ്ഥിരാവകാശമായി ലഭിച്ചിട്ടുണ്ട്.
ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നവർക്കും രാജാക്കന്മാരുടെ ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ് രാജാക്കന്മാർ ഭൂമിയുടെ അവകാശം കൈമാറിയിട്ടുള്ളത്. 1970ലെ ഭൂപരിഷ്കരണ നിയമപ്രകാരം ട്രൈബൂണൽ പട്ടയം നൽകിയ ഭൂമിയും കർഷകരുടെ പക്കലുണ്ട്.
സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിൽ കൃഷി ചെയ്തിരുന്നവർക്ക് (കുടിയാന്മാർ) ഭൂമി പതിച്ചുനൽകിയതാണ് ട്രൈബൂണൽ പട്ടയം. ഇതിനു പുറമേ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത സ്ഥലവും കർഷകർക്കു പതിച്ചുനൽകി. 1958ലും 64ലും ഒടുവിൽ 1993 ലെ സ്പെഷൽ റൂൾ അനുസരിച്ചും നാലേക്കർവരെ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം 1500 ചതുരശ്രയടിയിൽ കൂടുതൽ തറ വിസ്തൃതിയുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഉത്തവു ജനങ്ങളെയാകെ ആശങ്കയിലാക്കുന്നതാണ്.
1964-ലെ ഭൂപതിവു ചട്ടം ഏതെല്ലാം പട്ടയഭൂമികൾക്കു ബാധകമാണെന്നത് ഓഗസ്റ്റ് 22-ലെ സർക്കാർ ഉത്തരവിൽ വ്യക്തമല്ല. പലപ്പോഴായി നൽകിയിട്ടുള്ള പട്ടയങ്ങളിൽനിന്നും വിവിധ കാലങ്ങളിലും വ്യവസ്ഥകളിലും നൽകിയിട്ടുള്ള പട്ടയങ്ങൾ തരംതിരിച്ചെടുക്കാൻ സർക്കാരിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഇതെല്ലാം മറച്ചുവച്ചാണ് 1964ലെ ഭൂപതിവു ചട്ടത്തിന്റെ പേരിൽ ജനങ്ങളുടെ ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്നത്.
കെ.എസ്. ഫ്രാൻസിസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കല്യാശേരിയിൽ കള്ളവോട്ട് ; അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഉയർന്ന താപനിലയ്ക്കു സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
കുട്ടികളുടെ ഒന്നാം ക്ലാസ് പ്രായം; ആശങ്കയിൽ മാതാപിതാക്കൾ
മാസപ്പടി കേസ്: സിഎംആർഎലിന്; എന്ത് ഔദാര്യം ലഭിച്ചു? കോടതി
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി മധ്യവേനലവധിക്കു ശേഷം പരിഗണിക്കും
അടവുകൾ പതിനെട്ടും പുറത്തിറക്കി മുന്നണികൾ
രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്
വടകരയിലെ സെക്ടറല്‍ ഓഫീസര്‍മാർക്കും ബിഎൽഒമാർക്കും എതിരേ പരാതി
രാഹുല്‍ വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി: ജോസ് കെ. മാണി
എറണാകുളത്ത് എല്ലാം വേഗത്തിലാണ്, വ്യക്തമാണ്
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ കേരള കോണ്‍ഗ്രസ്-എം വളച്ചൊടിക്കുന്നുവെന്ന് യുഡിഎഫ്
ബിജെപി അനുകൂല പരാമര്‍ശം: ലേഖനം സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഫാ. സേവ്യര്‍ കുടിയാംശേരി
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല
സജി മഞ്ഞക്കടമ്പില്‍ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന്
കള്ളവോട്ടില്ലാതെ സിപിഎമ്മിനു പറ്റില്ല: കെ.സുധാകരൻ
ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു: യുഡിഎഫ്
113ലും വോട്ടിന്റെ കരുത്തു കാട്ടി പാനേരി അബ്ദുള്ള
അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു
മഷി പുരളാൻ ഇനി ആറു നാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
ജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് സാഹിത്യകാരന്മാർ
ആരവം, പൂരാരവം
ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം:അമ്മയും അറസ്റ്റിൽ; കുഞ്ഞിനെ വിട്ടുകിട്ടണമെന്നു പിതാവ്
എട്ടു ജില്ലകളില്‍ സമ്പൂര്‍ണ വെബ് കാസ്റ്റിംഗ് കവറേജ് സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്
കോന്നി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി
കുടകിൽ കടുവയുടെ ആക്രമണം: ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൽപ്പറ്റ നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങി
പൊതുവിദ്യാലയങ്ങളിലെ തസ്തികാനിർണയം എങ്ങുമായില്ല; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
ജെസ്ന ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്ന് സിബിഐ ഉദ്യോഗസ്ഥൻ
കോടതിയിൽ തൊണ്ടിമുതൽ നഷ്ടമായ സംഭവം: എസ്പി ജയശങ്കർ പുതിയ അന്വേഷണസംഘത്തലവൻ
ബോംബിനു പിന്നാലെ കള്ളവോട്ട്; സിപിഎം പ്രതിരോധത്തിൽ
നിമിഷ പ്രിയയെ കാണാന്‍ അമ്മ ഇന്ന് യെമനിലേക്ക്
പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണം: പ്രകാശ് കാരാട്ട്
യാത്ര മുടങ്ങി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു
അനീഷ്യ കേസ്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എപിപി അസോസിയേഷന്
എം.ബി. സ്നേഹലത ഹൈക്കോടതി ജഡ്ജി
ഡെങ്കിപ്പനി വ്യാപനം: ജില്ലകളിൽ പ്രത്യേക സമിതി രൂപീകരിക്കും
കാരുണ്യ പദ്ധതി: കുടിശിക കുത്തനെ ഉയരുന്നതില്‍ ആശങ്ക
ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് 30ന്
പ്രധാനാധ്യാപക, എഇഒ സ്ഥാനക്കയറ്റ പരിഗണനാപട്ടിക പുറത്തിറക്കി
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
മണിപ്പുര്‍ കലാപം: മോദിയുടെ മൗനം മതേതരത്വത്തിനു ഭീഷണിയെന്നു രാഹുല്‍
കാസർഗോട്ട് സംഭവിച്ചത്
യന്ത്രങ്ങൾ കുറ്റമറ്റതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
പ്രശ്നം പരിഹരിച്ചു: കാസർഗോഡ് കളക്ടര്‍
സുഗന്ധഗിരി മരംമുറി; ഡിഎഫ്ഒയ്ക്ക് എതിരായ നടപടി മരവിപ്പിച്ചു
ഏഴു വയസുകാരനെ അതിക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ
തിരക്കഥാകൃത്ത് ബെല്‍റാം മട്ടന്നൂർ അന്തരിച്ചു
പാനൂർ സ്ഫോടനം: മൂന്നു പേർകൂടി അറസ്റ്റിൽ
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്
സിൽവർലൈൻ അട്ടിമറിക്കാൻ 150 കോടി രൂപ ; പ്രതിപക്ഷ നേതാവിനെതിരായ ഹർജി വിജിലൻസ് കോടതി തള്ളി
സംഘപരിവാർ ആക്രമണം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
വിസിയുടെ വിലക്ക് ലംഘിച്ചു യോഗമെന്ന് രജിസ്ട്രാർ; പെരുമാറ്റച്ചട്ട ലംഘനമുണ്ടായില്ലെന്നും റിപ്പോർട്ട്
കോട്ടയത്ത് ഇഞ്ചോടിഞ്ചു പോരാട്ടം
പാലക്കാട്ട് ആരാകും ജേതാവ്?
കടത്തനാട്ടിൽ കച്ചമുറുക്കി സൈബര്‍ പോരാളികൾ!
“മലയാള സംസ്കാരം ഇന്ത്യയുടെ സൗന്ദര്യം’’
ഞാൻ ബിജെപിയെ എതിർക്കുന്നു, പിണറായി എന്നെയും: രാഹുൽ ഗാന്ധി
തെക്കേഗോപുരം തുറന്നു; ഇന്ന് മഹാപൂരം
കുറുനരിയുടെ ആക്രമണത്തിൽ 10 പേർക്കു പരിക്ക്
റവ. ഡോ. റോയി ഏബ്രഹാം പഴയപറമ്പിൽ അമൽജ്യോതി കോളജ് ഡയറക്ടർ-അഡ്മിനിസ്ട്രേഷൻ
ഗൾഫ് വിമാന സർവീസുകൾ ഇന്നലെയും സാധാരണ നിലയിലേക്ക് എത്തിയില്ല
ലക്ഷദ്വീപ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
സഹോദരിമാർ പുഴയിൽ മുങ്ങിമരിച്ചു
അശ്ലീല പ്രചാരണം വിജയം ഉറപ്പായതോടെ: യെച്ചൂരി
ത്രൈമാസ പുരോഗതി സമർപ്പിക്കാത്ത 63 പദ്ധതികൾക്ക് നോട്ടീസ്
റവ. ഡോ. ജോണ്‍സ് ഏബ്രഹാം റീശ് കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്
കെ സ്മാർട്ട് ഇതുവരെ ലഭിച്ചത് 9,60,863 അപേക്ഷകൾ
എസ്ബിടി ഓർമക്കൂട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മാസപ്പടി കേസ് ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തു
പലസ്തീന് അനുകൂല ബോര്‍ഡുകള്‍ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
മാഹിയിൽ ഇന്നു വോട്ടെടുപ്പ് ; ബൂത്തുകളുടെ നിയന്ത്രണം വനിതകൾക്ക്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃക്യാമ്പ് കോവളത്ത്
തമിഴ്നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടുകൂടിയ അവധി
പെൽവിക്, അസറ്റാബുലാർ സർജന്മാരുടെ ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം
കല്യാശേരിയിൽ കള്ളവോട്ട് ; അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഉയർന്ന താപനിലയ്ക്കു സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
കുട്ടികളുടെ ഒന്നാം ക്ലാസ് പ്രായം; ആശങ്കയിൽ മാതാപിതാക്കൾ
മാസപ്പടി കേസ്: സിഎംആർഎലിന്; എന്ത് ഔദാര്യം ലഭിച്ചു? കോടതി
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി മധ്യവേനലവധിക്കു ശേഷം പരിഗണിക്കും
അടവുകൾ പതിനെട്ടും പുറത്തിറക്കി മുന്നണികൾ
രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്
വടകരയിലെ സെക്ടറല്‍ ഓഫീസര്‍മാർക്കും ബിഎൽഒമാർക്കും എതിരേ പരാതി
രാഹുല്‍ വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി: ജോസ് കെ. മാണി
എറണാകുളത്ത് എല്ലാം വേഗത്തിലാണ്, വ്യക്തമാണ്
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ കേരള കോണ്‍ഗ്രസ്-എം വളച്ചൊടിക്കുന്നുവെന്ന് യുഡിഎഫ്
ബിജെപി അനുകൂല പരാമര്‍ശം: ലേഖനം സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഫാ. സേവ്യര്‍ കുടിയാംശേരി
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല
സജി മഞ്ഞക്കടമ്പില്‍ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന്
കള്ളവോട്ടില്ലാതെ സിപിഎമ്മിനു പറ്റില്ല: കെ.സുധാകരൻ
ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു: യുഡിഎഫ്
113ലും വോട്ടിന്റെ കരുത്തു കാട്ടി പാനേരി അബ്ദുള്ള
അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു
മഷി പുരളാൻ ഇനി ആറു നാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
ജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് സാഹിത്യകാരന്മാർ
ആരവം, പൂരാരവം
ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം:അമ്മയും അറസ്റ്റിൽ; കുഞ്ഞിനെ വിട്ടുകിട്ടണമെന്നു പിതാവ്
എട്ടു ജില്ലകളില്‍ സമ്പൂര്‍ണ വെബ് കാസ്റ്റിംഗ് കവറേജ് സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്
കോന്നി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി
കുടകിൽ കടുവയുടെ ആക്രമണം: ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൽപ്പറ്റ നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങി
പൊതുവിദ്യാലയങ്ങളിലെ തസ്തികാനിർണയം എങ്ങുമായില്ല; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
ജെസ്ന ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്ന് സിബിഐ ഉദ്യോഗസ്ഥൻ
കോടതിയിൽ തൊണ്ടിമുതൽ നഷ്ടമായ സംഭവം: എസ്പി ജയശങ്കർ പുതിയ അന്വേഷണസംഘത്തലവൻ
ബോംബിനു പിന്നാലെ കള്ളവോട്ട്; സിപിഎം പ്രതിരോധത്തിൽ
നിമിഷ പ്രിയയെ കാണാന്‍ അമ്മ ഇന്ന് യെമനിലേക്ക്
പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണം: പ്രകാശ് കാരാട്ട്
യാത്ര മുടങ്ങി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു
അനീഷ്യ കേസ്: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എപിപി അസോസിയേഷന്
എം.ബി. സ്നേഹലത ഹൈക്കോടതി ജഡ്ജി
ഡെങ്കിപ്പനി വ്യാപനം: ജില്ലകളിൽ പ്രത്യേക സമിതി രൂപീകരിക്കും
കാരുണ്യ പദ്ധതി: കുടിശിക കുത്തനെ ഉയരുന്നതില്‍ ആശങ്ക
ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് 30ന്
പ്രധാനാധ്യാപക, എഇഒ സ്ഥാനക്കയറ്റ പരിഗണനാപട്ടിക പുറത്തിറക്കി
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
മണിപ്പുര്‍ കലാപം: മോദിയുടെ മൗനം മതേതരത്വത്തിനു ഭീഷണിയെന്നു രാഹുല്‍
കാസർഗോട്ട് സംഭവിച്ചത്
യന്ത്രങ്ങൾ കുറ്റമറ്റതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
പ്രശ്നം പരിഹരിച്ചു: കാസർഗോഡ് കളക്ടര്‍
സുഗന്ധഗിരി മരംമുറി; ഡിഎഫ്ഒയ്ക്ക് എതിരായ നടപടി മരവിപ്പിച്ചു
ഏഴു വയസുകാരനെ അതിക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ
തിരക്കഥാകൃത്ത് ബെല്‍റാം മട്ടന്നൂർ അന്തരിച്ചു
പാനൂർ സ്ഫോടനം: മൂന്നു പേർകൂടി അറസ്റ്റിൽ
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്
സിൽവർലൈൻ അട്ടിമറിക്കാൻ 150 കോടി രൂപ ; പ്രതിപക്ഷ നേതാവിനെതിരായ ഹർജി വിജിലൻസ് കോടതി തള്ളി
സംഘപരിവാർ ആക്രമണം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
വിസിയുടെ വിലക്ക് ലംഘിച്ചു യോഗമെന്ന് രജിസ്ട്രാർ; പെരുമാറ്റച്ചട്ട ലംഘനമുണ്ടായില്ലെന്നും റിപ്പോർട്ട്
കോട്ടയത്ത് ഇഞ്ചോടിഞ്ചു പോരാട്ടം
പാലക്കാട്ട് ആരാകും ജേതാവ്?
കടത്തനാട്ടിൽ കച്ചമുറുക്കി സൈബര്‍ പോരാളികൾ!
“മലയാള സംസ്കാരം ഇന്ത്യയുടെ സൗന്ദര്യം’’
ഞാൻ ബിജെപിയെ എതിർക്കുന്നു, പിണറായി എന്നെയും: രാഹുൽ ഗാന്ധി
തെക്കേഗോപുരം തുറന്നു; ഇന്ന് മഹാപൂരം
കുറുനരിയുടെ ആക്രമണത്തിൽ 10 പേർക്കു പരിക്ക്
റവ. ഡോ. റോയി ഏബ്രഹാം പഴയപറമ്പിൽ അമൽജ്യോതി കോളജ് ഡയറക്ടർ-അഡ്മിനിസ്ട്രേഷൻ
ഗൾഫ് വിമാന സർവീസുകൾ ഇന്നലെയും സാധാരണ നിലയിലേക്ക് എത്തിയില്ല
ലക്ഷദ്വീപ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
സഹോദരിമാർ പുഴയിൽ മുങ്ങിമരിച്ചു
അശ്ലീല പ്രചാരണം വിജയം ഉറപ്പായതോടെ: യെച്ചൂരി
ത്രൈമാസ പുരോഗതി സമർപ്പിക്കാത്ത 63 പദ്ധതികൾക്ക് നോട്ടീസ്
റവ. ഡോ. ജോണ്‍സ് ഏബ്രഹാം റീശ് കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്
കെ സ്മാർട്ട് ഇതുവരെ ലഭിച്ചത് 9,60,863 അപേക്ഷകൾ
എസ്ബിടി ഓർമക്കൂട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മാസപ്പടി കേസ് ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തു
പലസ്തീന് അനുകൂല ബോര്‍ഡുകള്‍ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
മാഹിയിൽ ഇന്നു വോട്ടെടുപ്പ് ; ബൂത്തുകളുടെ നിയന്ത്രണം വനിതകൾക്ക്
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃക്യാമ്പ് കോവളത്ത്
തമിഴ്നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടുകൂടിയ അവധി
പെൽവിക്, അസറ്റാബുലാർ സർജന്മാരുടെ ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം
More from other section
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം 62% പോളിംഗ്
National
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
International
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
Business
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
Sports
More from other section
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം 62% പോളിംഗ്
National
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
International
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
Business
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
Sports
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പകൽ താപനില ക്രമാതീതമായി...
Top