തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചു: മാർ ഇഞ്ചനാനിയിൽ
തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചു: മാർ ഇഞ്ചനാനിയിൽ
Wednesday, July 24, 2019 1:10 AM IST
ഭരണങ്ങാനം: സ്വർഗീയ ജീവിതയാത്രയിൽ മനുഷ്യരെ കീഴ്പ്പെടുത്തുന്ന തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചതാണ് ഇന്നു വിശുദ്ധയെ ലോകം ആദരിക്കുന്നതെന്നു താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.

ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ലോകജനതയുടെ ജീവിതത്തിലുണ്ടാകുന്ന കഷ്‌ടപ്പാടുകളുടെയും വേദനയുടെയും കാര്യത്തിൽ ജീവിതകാലത്തെന്ന പോലെ ഇന്നും അൽഫോൻസാമ്മ കരങ്ങളുയർത്തിയിരിക്കുകയാണ്.
തിന്മയ്ക്കെതിരേ നിരന്തരമായ പ്രാർഥനയുടെ കരമുയർത്താൻ അൽഫോൻസാമ്മ നമ്മെ ആഹ്വാനം ചെയ്യുകയാണ് - അദ്ദേഹം പറഞ്ഞു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാത്യു പുത്തൻപുരയ്ക്കൽ, ഫാ. ജോസഫ് കാഞ്ഞിരപ്പള്ളിയിൽ, ഫാ. ജയിംസ് പൊരുന്നോലിൽ, ഫാ.ജയിംസ് പന്നാങ്കുഴി, റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഇന്നു രാവിലെ 11ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.


പുലർച്ചെ 5.15നും 6.30നും8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.