ഡോ.കെ.ജെ. ജോസഫ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
ഡോ.കെ.ജെ. ജോസഫ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
Tuesday, July 23, 2019 11:42 PM IST
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്‍റെ(ഗിഫ്റ്റ്) പുതിയ ഡയറക്ടറായി ഡോ. കെ.ജെ. ജോസഫ് ചുമതലയേറ്റു. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഇക്കണോമിക്‌സ് ഒന്നാം റാങ്കോടെ പാസായി. തുടർന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ. ജോസഫ് അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്.

സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് സ്റ്റഡീസ് (സിഡിഎസ്)-ൽ മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ചെയർ പ്രഫസർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഗ്ലോബലിക്‌സ് എന്ന ആഗോള സംഘടനയുടെ പ്രസിഡന്‍റും ഇന്നോവേഷൻ ആൻഡ് ഡവലപ്‌മെന്‍റ് ജേർണലിന്‍റെ എഡിറ്റർ-ഇൻ-ചീഫും ആണ്.


ജെഎൻയു.-ൽ പ്രഫസർ, ന്യൂഡൽഹി RIS ൽ വിസിറ്റിംഗ് ഫെലോ, UNESCAP ന്‍റെ ഐടി പോളിസി അഡ്വൈസർ, UNC TAD കൺസൾട്ടന്‍റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
എൺപതോളം റിസർച്ച് പേപ്പറുകളും ആറു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അഞ്ചോളം ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡിലും വിവിധ അന്തർദേശീയ വിദഗ്ധസമിതികളിലും അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.