ധാരണകൾ വെളിപ്പെടുത്തി മീഡിയ കമ്മീഷന്‍റെ പത്രക്കുറിപ്പ്
Sunday, July 21, 2019 1:55 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ഫാ. ജോസഫ് പാറേക്കാട്ടിൽ അതിരൂപതാ ആസ്ഥാനത്തു നടത്തിവന്ന നിരാഹാരസമരം വിശ്വാസികൾക്കും പൊതുസമൂഹത്തിനും ഏറെ ദുഃഖവും വേദനയും ഉളവാക്കിയ സംഭവമായിരുന്നുവെന്ന് സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

പെർമനന്‍റ് സിനഡിലെ അംഗങ്ങളായ മെത്രാന്മാരുമായി അതിരൂപതയിലെ ഒന്പതു വൈദികർ സഭാ ആസ്ഥാനമായ മൗണ്ട് സെന്‍റ് തോമസിൽ നടത്തിയ ചർച്ചയെത്തുടർന്നു നിരാഹാരസമരം അവസാനിപ്പിച്ചു.

സഭാത്മകമായ രീതിയിൽ മാത്രം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

നിരാഹാരം അവസാനിപ്പിക്കുന്നതിനു വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ സംയുക്തമായി രൂപപ്പെടുത്തിയ ധാരണകൾ താഴെപ്പറയുന്നവയാണ്.

1. വ്യാജരേഖക്കേസിന്‍റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യർഥിക്കും.

2. സഹായമെത്രാന്മാരെ സസ്പെൻഡ് ചെയ്ത കാര്യത്തിൽ തങ്ങളുടെ വികാരവും വേദനയും അതിരൂപതയിലെ വൈദിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഈ വികാരം ഓഗസ്റ്റ് മാസത്തിലെ സിനഡിൽ അറിയിക്കുമെന്നു ചർച്ചയിൽ പങ്കെടുത്ത സ്ഥിരം സിനഡിലെ അംഗങ്ങളായ മെത്രാന്മാർ ഉറപ്പുനൽകി.


3. മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റോമിനു നല്കിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്താനുള്ള അഭ്യർഥന പരിശുദ്ധ സിംഹാസനത്തിനു നല്കാനുള്ള വൈദിക പ്രതിനിധികളുടെ നിർദേശം ചർച്ചചെയ്യാൻ തീരുമാനിച്ചു.

4. അതിരൂപതയുടെ സാധാരണ ഭരണകാര്യങ്ങൾ നിർവഹിക്കാൻ പ്രത്യേക അധികാരമുള്ള മെത്രാനെ നിയമിക്കാൻ സിനഡിനോടു ശിപാർശ ചെയ്യും.

5. എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ വൈദികർ നടത്തിവരുന്ന ഉപവാസം സഭയുടെയും അതിരൂപതയുടെയും പൊതുനന്മയെക്കരുതി എത്രയും വേഗം അവസാനിപ്പിക്കണമെന്നു മെത്രാന്മാർ വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ടു.

പെർമനന്‍റ് സിനഡിലെ അംഗങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പ്രതിനിധികളും തമ്മിൽ ധാരണയായ കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണു സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ ഈ കുറിപ്പ് നൽകിയതെന്നും കമ്മീഷൻ സെക്രട്ടറി ഫാ. ആന്‍റണി തലച്ചെല്ലൂർ പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.