എസ്ബിഐ ആക്രമണം: പ്രതി വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്‍റ്
എസ്ബിഐ ആക്രമണം: പ്രതി വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്‍റ്
Monday, February 18, 2019 1:46 AM IST
തിരുവനന്തപുരം: ബാങ്ക് ആക്രമണക്കേസ് പ്രതിയെ വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്‍റാക്കി. കേസിലെ ആറാം പ്രതിയായ കെ.എ. ബിജുരാജിനെയാണ് വീണ്ടും നോർത്ത് ജില്ലാ പ്രസിഡന്‍റാക്കിയത്.

വർക്കലയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ബിജുരാജിനെ തെരഞ്ഞെടുത്തത്. എൻജിഒ യൂണിയന്‍റെ പുതിയ സംഘടനാ നേതൃത്വത്തിന്‍റെ പട്ടിക ജില്ലാ സമ്മേളനം അംഗീകരിക്കുകയായിരുന്നു. എന്നാൽ, ഇതിനെതിരേ സംഘടനയ്ക്കകത്തുതന്നെ എതിർപ്പുണ്ടെന്നാണു വിവരം.

പണിമുടക്കു ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രഷറി ശാഖയിൽ നടത്തിയ അക്രമത്തെത്തുടർന്ന് സസ്പെൻഷനിലായ ബിജുരാജ് ഇപ്പോൾ ജാമ്യത്തിലാണ്. ബിജുരാജ് പ്രതിയാണെന്നു പോലീസ് കണ്ടെത്തിയിട്ടും സംഘടനാ തലത്തിൽ അന്വേഷണം തുടരുകയാണെന്നാണ് എൻജിഒ യൂണിയൻ നൽകുന്ന വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.