പോളിടെക്നിക്കുകളിൽ 151 തസ്തികകൾ അനുവദിച്ചു
Thursday, January 17, 2019 1:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പോളി ടെക്നികുകളിലെ വിവിധ ബ്രാഞ്ചുകളിലായി 83 ലക്ചറർ തസ്തികളും ഒരു ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്‍റ് തസ്തികയും സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം. കരാർ വ്യവസ്ഥയിൽ ഫാക്കൽറ്റികളുടെ 67 തസ്തികകളിൽ നിയമനം നടത്തുന്നതിനും അനുമതി നൽകി.

2017-18ൽ 16ഉം 2018-19ൽ 67ഉം ലക്ചറർ തസ്തികകളാണ് അനുവദിച്ചത്. 2018-19ൽ പെടുത്തിയാണ് ഒരു ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്‍റ് തസ്തികയ്ക്ക് അനുമതി നൽകിയത്.

കരാർ നിയമനങ്ങൾ 2017-18ൽ 36ഉം 2018-19ൽ 31നുമാണ് അനുമതി.

സർക്കാർ എയ്ഡഡ് പോളി ടെക്നികുകളിൽ 199 തസ്തികകൾ അനുവദിക്കണമെന്നായിരുന്നു ശിപാർശ. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സർക്കാർ കോളജുകളിൽ ലക്ചറർ തസ്തികകൾ അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.