ദൈവവിശ്വാസികളെ പീഡിപ്പിക്കുന്ന സാഹചര്യം: ഒ. രാജഗോപാൽ
ദൈവവിശ്വാസികളെ  പീഡിപ്പിക്കുന്ന സാഹചര്യം:  ഒ. രാജഗോപാൽ
Thursday, January 17, 2019 12:50 AM IST
കണ്ണൂർ: ദൈവവിശ്വാസികളെ പീഡനത്തിന് വിധേയമാക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഒ. രാജഗോപാൽ എംഎൽഎ.

ശബരിമലയിൽ നാമം ജപിക്കുന്ന ഭക്തരെയും സമരംചെയ്യുന്ന പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കുന്ന സർക്കാർ നയത്തിനെതിരേ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസും ഭരണാധികാരികളും ചേർന്ന് ശരണം വിളിക്കുന്നവരെ പോലും അടിച്ചമർത്തുകയാണ്.

വിശ്വാസികളെ തേടിപ്പിടിച്ച് ശിക്ഷിക്കുകയാണ്. ശബരിമലയിൽ ദർശനത്തിനു പോകുന്ന അയ്യപ്പൻമാരുടെ ഫോട്ടോയെടുത്ത് ലിസ്റ്റുണ്ടാക്കി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസുണ്ടാക്കുകയാണ്.

ഏതു മതത്തിലും വിശ്വസിക്കുവാനോ അവിശ്വസിക്കുവാനോ പൗരന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഭരണാധികാരികൾ ജനങ്ങളുടെ വികാരത്തെ മാനിക്കാൻ തയാറാകണം. അത് ജനാധിപത്യ രീതിയാണ്. നിരീശ്വരവാദികളായ ഭരണാധികാരികൾക്ക് വിശ്വാസസമൂഹം അടുത്ത തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.


എൻഡിഎ ജില്ലാ ചെയർമാൻ പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് വി.പി. ദാസൻ, ഘടകകക്ഷി നേതാക്കളായ ജിജി തോമസ്, ബിജെപി സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, സുകുമാരൻ ചാവശേരി, വർക്കി വട്ടപ്പാറ, ജയിംസ് പന്ന്യമാക്കൽ, പൈലി വാത്യാട്ട്, പി. പദ്മിനി, പി.കെ. വേലായുധൻ, കെ.കെ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സംഘപരിവാർ പ്രവർത്തകരെ ഒ. രാജഗോപാൽ എംഎൽഎ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.