കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി വാർഷികം ആഘോഷിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി വാർഷികം ആഘോഷിച്ചു
Tuesday, December 11, 2018 2:21 AM IST
തൊടുപുഴ: വിശ്വസ്തതയോടെയുള്ള ശക്തമായ അല്മായ നേതൃത്വമാണ് കത്തോലിക്ക സഭയുടെ കരുത്തും പ്രതീക്ഷയുമെന്ന് സീറോ മലബാർ സഭാ ചാൻസലർ റവ. ഡോ. ആന്‍റണി കൊള്ളന്നൂർ. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി വാർഷികം എം. ഡി. ജോസഫ് മണ്ണിപ്പറന്പിൽ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ എല്ലാ രൂപതകളിലും കത്തോലിക്ക കോണ്‍ഗ്രസ് വളർന്നു വരുന്നത് കൂട്ടായ്മയോടെ സമുദായത്തിന്‍റെ അവകാശങ്ങൾ നേടാൻ സഹായകമാകും. പുത്തൻ ഉണർവോടെ അല്മായ നേതൃത്വം മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പൗരോഹിത്യത്തിന്‍റെ സുവർണ ജൂബിലി നിറവിലുള്ള കോതമംഗലം രൂപത വികാരി ജനറാളും, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടറുമായ മോണ്‍. ജോർജ് ഓലിയപ്പുറത്തിനെ സമ്മേളനത്തിലെ മുഖ്യാതിഥിയായ പി. ജെ. ജോസഫ് എം.എൽ എ പൊന്നാട അണിയിച്ച് ആദരിച്ചു. 50 വർഷത്തെ ഓലിയപ്പുറത്തച്ഛന്‍റെ നിസ്വാർഥമായ സേവനം മാതൃകാപരമാണെന്നും, വിശുദ്ധ ജീവിതത്തിന്‍റെ ഉടമയാണ് ജൂബിലേറിയൻ എന്നും പി. ജെ. ജോസഫ് പറഞ്ഞു.

കസ്തൂരി രംഗൻ റിപ്പോർട്ടിലെ ജനവാസ മേഖലയിലെ പരിസ്ഥിതി നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം സ്വാഗതാർഹമാണെങ്കിലും കർഷകന്‍റെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. കാർഷിക പ്രശ്നങ്ങൾക്കും, വന്യമൃഗശല്യത്തിനും ശാശ്വതപരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരേ സമരം നടത്താൻ പ്രതിനിധി സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ ആന്‍റണി എൽ. തൊമ്മാന, ടോമി തുരുത്തിക്കര, ബേബി മുളവേലിപ്പുറം, സെബാസ്റ്റ്യൻ വടശേരി, സി. എം. മാത്യു എന്നിവരെ ആദരിച്ചു.


പ്രസിഡന്‍റ് ബിജു പറയന്നിലത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, മോണ്‍. ജോർജ് ഓലിയപ്പുറം, വി. വി. അഗസ്റ്റിൻ, പി. ജെ. പാപ്പച്ചൻ, ഫാ. ജിയോ തടിക്കാട്ട്, ഫാ. ജോർജ് പട്ടത്തേക്കുഴി, സ്റ്റീഫൻ ജോർജ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്‍റണി, സെലിൻ സിജോ, ബേബി പെരുമാലി, ജോണ്‍ മുണ്ടൻകാവിൽ, ജോർജ് കോയിക്കൽ, റോജാ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.