അതിർത്തിയിലെ ഗ്രാമവാസികളുടെ രക്ഷയ്ക്കായി 415.73 കോടിരൂപ മുടക്കി 14,460 ഭൂഗർഭ അറകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. അധികാരത്തിലെത്തിയാൽ അതിർത്തിഗ്രാമങ്ങളിലുള്ളവർക്ക് സുരക്ഷിതമേഖലകളിൽ വീട് നിർമിക്കാൻ സ്ഥലം അനുവദിക്കാമെന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നതുമാണ്.