University News
ബിരുദ പ്രവേശനം: ഓപ്ഷനുകൾ ഇന്നുകൂടി പുന:ക്രമീകരിക്കാം
ബിരുദ പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റിന് ഇന്നു വൈകുന്നേരം അഞ്ചുവരെ ഓപ്ഷൻ പുനഃക്രമീകരിക്കാം. ആപ്ലിക്കേഷൻ നന്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനക്രമീകരണം നടത്താം. പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂട്ടിച്ചേർക്കാൻ ഈ ഘട്ടത്തിൽ സാധിക്കില്ല. ഒന്നാം അലോട്ട്മെന്‍റ് വഴി താത്കാലിക പ്രവേശനം ലഭിച്ച വിദ്യാർഥികൾ ലഭിച്ച ആദ്യ അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. സ്ഥിരപ്രവേശം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ’ഡിലീറ്റ്’ ചെയ്യേണ്ടതില്ല.

പിജി ഓപ്ഷനുകൾ പുന:ക്രമീകരണം

ബിരുദാനന്തര ബിരുദ പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റിന് ഇന്നു വൈകുന്നേരം അഞ്ചുവരെ ഓപ്ഷൻ പുനഃക്രമീകരിക്കാം. പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂട്ടിച്ചേർക്കാൻ കഴിയില്ല. ഒന്നാം അലോട്ട്മെന്‍റു വഴി താത്കാലിക പ്രവേശം ലഭിച്ച വിദ്യാർഥികൾ ലഭിച്ച ആദ്യ അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. സ്ഥിരപ്രവേശം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ’ഡിലീറ്റ്’ ചെയ്യേണ്ടതില്ല.

പുതുക്കിയ പരീക്ഷാതീയതി

ജൂണ്‍ നാലിനു നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിആർക് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 14നും നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് ഇലക്ടീവ് (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്‍ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ്), നാലാം സെമസ്റ്റർ എംഎസ്‌സി ബയോടെക്നോളജി ഇലക്ടീവ് (2017 അഡ്മിഷൻറെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്‍ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ്) പരീക്ഷകൾ 19നും നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. മറ്റ് പരീക്ഷകളുടെ തീയതി, സമയം, പരീക്ഷകേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.

പ്രാക്ടിക്കൽ

2019 മേയിലെ നാലാം സെമസ്റ്റർ എംഎസ‌്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവാവോസി ഇന്നു മുതൽ 19 വരെ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2018 ജനുവരിയിലെ ഒന്നാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ (റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ‌്സി ആക്ച്വൂറിയൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

2018 ഡിസംബറിലെ രണ്ടാം സെമസ്റ്റർ എംഎസ‌്സി മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനിയറിംഗ് (റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.