University News
സര്‍വകലാശാല സംശയങ്ങള്‍?
? എംജി സർവകലാശാലയിൽ മൂന്നാംവർഷ ബികോം പ്രൈവറ്റായി പഠിക്കുന്നു. ഒന്നാംവർഷത്തെ ഒരു വിഷയത്തിന് തോറ്റുപോയിരുന്നു. ഈ വിഷയം റീവാല്യു ചെയ്തപ്പോൾ ജയിക്കാൻ കഴിഞ്ഞു. യൂണിവേഴ്സിറ്റി ഒരുകത്തിൽ ഒരു നിശ്ചിത ദിവസത്തിനുള്ളിൽ സർവകലാശാലയിൽ എത്തി പുതിയ മാർക്ക് ലിസ്റ്റ് വാങ്ങണം എന്നു പറഞ്ഞിരുന്നു. ഈ കത്തുവന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽ യൂണിവേഴ്സിറ്റിയിൽ എത്താൻ കഴിഞ്ഞില്ല. കത്തുവന്നിട്ടു മൂന്നുമാസം കഴിഞ്ഞു. ഇനി ഞാൻ യൂണിവേഴ്സിറ്റിയിൽ വന്നാൽ ഈ മാർക്ക് ക്രമപ്പെടുത്താൻ കഴിയുമോ‍?

അനില രവികുമാർ, ചേർത്തല

= മഹാത്മാഗാന്ധി സർവകലാശാലയുടെ ചട്ടങ്ങളനുസരിച്ച് ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി വ്യത്യാസം വന്ന മാർക്ക് മാർക്കുബുക്കിൽ ഉൾപ്പെടുത്തി നൽകാൻ സാധാരണ അനുവദിക്കുന്ന സമയം മൂന്നുമാസമാണ്. ആ സമയത്തിനിടയിൽ ഇതു സാധിച്ചില്ലെങ്കിൽ സർവകലാശാലയിൽ ഈ വിഷയം കാണിച്ച് ഒരപേക്ഷ നൽകിയാൽ ഒരു തുക പിഴയായി അടച്ച് മാർക്ക് ടാബുലേറ്റ് ചെയ്തുകിട്ടും. മൂന്നുമാസത്തിനു ശേഷം ആറുമാസം വരെ ട്രാൻസ്മിഷൻ ഫീസ് കൂടാതെ 250 രൂപ പിഴ അടയ്ക്കണം. ആറുമാസം കഴിഞ്ഞ കേസുകളാണെങ്കിൽ 500 രൂപ അടച്ചുകൊണ്ട് മാർക്ക് ഉൾപ്പെടുത്താൻ കഴിയും.

ഞാൻ 12ാം ക്ലാസിൽ 201920 അധ്യയനവർഷം ബയോമാത്‌സ് പഠിക്കാൻ പോകുന്ന വിദ്യാർഥിയാണ്. ചില സുഹൃത്തുക്കൾ പറയുന്നു ഞാൻ ഉപരിപഠനസമയത്ത് ‘STEM Education’ നടത്തണമെന്ന്. എന്താണിത്?

അഗസ്റ്റിൻ ആന്‍റണി, ഇടുക്കി

? ‘Stem Education’ എന്നതുകൊണ്ട് ആധുനിക അക്കാദമിക രംഗത്ത് ഉദ്ദേശിക്കുന്നതു സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലയിലെ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനക്രമമാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഇതിനു കരിയർ മേഖലയിൽ പ്രവർത്തിക്കുന്നവർ വലിയ സാധ്യതയാണു പ്രവചിക്കുന്നത്. കാര്യക്ഷമമായ സ്റ്റെം എഡ്യുക്കേഷൻ പഠിതാവിന് കാര്യകാരണ സഹിതമുള്ള ചിന്താശേഷിയും പ്രശ്നപരിഹാരത്തിൽ ഉയർന്ന കാര്യശേഷിയും പുതുതലമുറയ്ക്കാവശ്യമായ കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള മികവ് നൽകുന്നു.
ചരിത്രത്തിൽ എംഎ നേടി റിലിജിയസ് സ്റ്റഡീസിൽ ഹ്രസ്വകാല കോഴ്സുകൾ വിദൂര വിദ്യാഭ്യാസം വഴി നടത്തുന്നുണ്ടോ?

സൂര്യനാരായണൻ, തോട്ടയ്ക്കാട്

= 1987ൽ ബിഹാറിൽ ആരംഭിച്ച ‘നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ‘സ്കൂൾ ഓഫ് ഇൻഡോളജി’ വിദൂരവിദ്യാഭ്യാസ രീതിയിൽ മതപഠനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. ബുദ്ധ, ക്രിസ്റ്റ്യൻ, ഹിന്ദു, ഇസ്‌ലാമിക്, ജൈന, സിക്ക് പഠനങ്ങളിലാണു കോഴ്സുകൾ. നളന്ദയുടെ വെബ്സൈറ്റ് nalandaopenuniversity.com

തയാറാക്കിയത്
ബാബു പള്ളിപ്പാട്ട്
ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]
More News