University News
എംജി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ നാളെ മുതൽ
എംജി സർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ, പ്രൈവറ്റ്, സപ്ലിമെന്‍ററി, സൈബർ ഫോറൻസിക്, മോഡൽ മൂന്ന് ഇലക്‌ട്രോണിക്സ്, ബിവോക്) നാളെ ആരംഭിക്കും. സർവകലാശാലയുടെ പ്രവർത്തന പരിധിക്കുള്ളിലെ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻ്സ് കോളജിലും എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യുസി കോളജിലും പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലും കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബികോം വിദ്യാർഥികളും നാട്ടകം ഗവണ്‍മെന്‍റ് കോളജിലും മറ്റ് വിദ്യാർഥികൾ കോട്ടയം ബസേലിയസ് കോളജിലും പരീക്ഷയെഴുതണം. ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷാ കേന്ദ്രങ്ങൾ: എസ്ഡി. കോളജ്, പോരുകര കോളജ് ഓഫ് എഡ്യൂക്കേഷൻ, സെന്‍റ് മൈക്കിൾസ് കോളജ്, സെന്‍റ് സേവ്യേഴ്സ് കോളജ്, വൈക്കം.

ലോക്ക് ഡൗണ്‍ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് അതതു ജില്ലകളിൽ പരീക്ഷയെഴുതാൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതര ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങൾ: ഗവണ്‍മെന്‍റ് ആർട്സ് കോളജ്, മീൻചന്ത (കോഴിക്കോട്), ഗവണ്‍മെന്‍റ് കോളജ്, മലപ്പുറം (മലപ്പുറം), ഗവണ്‍മെന്‍റ് കോളജ്, കൽപ്പറ്റ (വയനാട്), ഗവണ്‍മെന്‍റ് കോളജ്, കാസർഗോഡ് (കാസർഗോഡ്), ഗവണ്‍മെന്‍റ് ബിഎഡ് ട്രെയിനിംഗ് കോളജ് (തൃശൂർ), ഗവണ്‍മെന്‍റ് വിക്ടോറിയ കോളജ്, പാലക്കാട് (പാലക്കാട്), ഗവണ്‍മെന്‍റ് കോളജ്, ചവറ (കൊല്ലം), യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (തിരുവനന്തപുരം), വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളജ്, കണ്ണൂർ (കണ്ണൂർ). ലക്ഷദ്വീപിൽ അപേക്ഷിച്ചവർ കവരത്തി ഗവണ്‍മെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതണം. പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും സർവകലാശാലയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലും.
ലോക്ക്ഡൗണ്‍ നിയന്ത്രണംമൂലം പഠിക്കുന്ന കോളജുകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് അതതു ജില്ലകളിൽ പരീക്ഷയെഴുതാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും റഗുലർ വിദ്യാർഥികൾ അവരുടെ മാതൃസ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാർഥികൾ മുന്പ് നൽകിയിരുന്ന പരീക്ഷാ കേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്നു പരീക്ഷ കണ്‍ട്രോളർ അറിയിച്ചു.