University News
എഐഎഎസ്എച്ചിൽ സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്സുകൾ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ മൈസൂറിലുള്ള ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (എഐഎഎസ്എച്ച്) സ്റ്റൈപ്പൻഡോടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ അവസരം. ശ്രവണ വൈകല്യമുള്ളവരെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കാനുമുള്ള കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.

അന്താരാഷ്‌ട്ര നിലവാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സുകൾ പൂർത്തിയക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതകളുണ്ട്. എഐഎഎസ്എച്ച് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ജബൽപൂരിലെ നേതാജി സഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജ് (എൻഎസ്‌സിബിഎംസി), ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (ആർഐഎംഎസ്) എന്നീ സ്ഥാപനങ്ങളിലും അഡ്മിഷൻ നടത്തുന്നുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ.

നാലു വർഷത്തെ ബിഎഎസ്എൽപി (ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി): ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ 68 സീറ്റുകളാണുള്ളത്. എൻഎസ്‌സിബിഎംസി, ആർഐഎംഎസ് എന്നിവിടങ്ങളിൽ 10 സീറ്റുകൾ വീതമാണുള്ളത്. പ്രതിമാസം 800 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഓണ്‍ലൈനായി ഏപ്രിൽ 29നകം അപേക്ഷിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ്, ബയോളജി കോംബിനേഷനിൽ ഏതെങ്കിലും മൂന്നു വിഷയം പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 29. മേയ് 16 നാണു പ്രവേശന പരീക്ഷ. പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ: തൃശൂർ, മൈസൂർ, മുംബൈ, ഡൽഹി, കോൽക്കത്ത, ചെന്നൈ, ഗോഹട്ടി, സെക്കന്ദരാബാദ്, ജബൽപൂർ.

രണ്ടു വർഷത്തെ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഹിയറിംഗ് ഇംപയേർഡ്): നാലു സെമസ്റ്ററുള്ള കോഴ്സിന് 20 സീറ്റുകളാണുള്ളത്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അഡ്മിഷൻ വർഷം ജൂലൈ ഒന്നിന് 30 വയസ് കവിയരുത്. യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 400 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

രണ്ടു വർഷത്തെ എംഎസ്‌സി (ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി): രണ്ടു കോഴ്സുകൾക്കും കൂടി 36 സീറ്റുകൾ വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 29. പ്രതിമാസം 1300 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മേയ് 15 നു മൈസൂറിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

എംഎസ്ഇഎഡ് (രണ്ടു വർഷം): സ്റ്റൈപ്പൻഡ് 650 രൂപ. മേയ് 16നു മൈസൂറിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഏപ്രിൽ 29നകം അപേക്ഷിക്കണം.
ബിരുദ കോഴ്സുകൾക്കു പ്ലസ് വണ്‍, പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. മുൻ വർഷത്തെ ചോദ്യപേപ്പറുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ലഭിക്കും.

ഒരു വർഷത്തെ ബിഎസ്ഇഡി (ഹിയറിംഗ് ഇംപെയർമെന്‍റ്) കോഴ്സിന് 20 സീറ്റുകളാണുള്ളത്. 400 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ലാംഗ്വേജ് പത്തോളജി (ഒരു വർഷം), സ്റ്റൈപ്പൻഡ് 400 രൂപ.

പിജി ഡിപ്ലോമ ഇൻ ഫോറൻസിക് സ്പീച്ച് സയൻസ് ആൻഡ് ടെക്നോളജി (ഒരു വർഷം) സ്റ്റൈപ്പൻഡ് 500 രൂപ. തുടങ്ങിയ കോഴ്സുകൾക്കു മൈസൂർ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകും. കൂടാതെ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 29.

ഡിപ്ലോമ (ഒരു വർഷം): ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ ഇൻ ഹിയറിംഗ് ആൻഡ് ഇയർ മോൾഡ് ടെക്നോളജിക്കു ഫിസിക്സ് ഒരു വിഷയമായി പഠിച്ചു പ്ലസ്ടു പാസായവർക്കും ഇലക്ട്രോണിക്സിലോ ഇലക്ട്രിക്കലിലോ ഡിപ്ലോമയോ ഐടിഐ സർട്ടിഫിക്കറ്റോ നേടിയവർക്കും അപേക്ഷിക്കും. ഒരു വർഷത്തെ കോഴ്സിനു പ്രതിമാസം 250 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ (ശ്രവണ വൈകല്യം) കോഴ്സിനും പ്ല്സ്ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സിന്‍റെ ദൈർഘ്യം ഒരു വർഷം. 250 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഡിപ്ലോമ ഇൻ ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച് കോഴ്സ് വീഡിയോ കോണ്‍ഫറൻസിംഗ് രീതിയിലാണു പഠിപ്പിക്കുന്നത്. ഇതിനു രാജ്യത്തു വിവിധ സെന്‍ററുകളുണ്ട്.ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്സ് പഠിച്ചു പ്ല്സ്ടു പാസയവർക്ക് അപേക്ഷിക്കാം. പ്രായം 17 കവിയരുത്. 250 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

പിജി ഡിപ്ലോമ: ഓഗ്മെന്‍റേറ്റീവ് ആൻഡ് ഓൾട്ടർനേറ്റീവ് കമ്യൂണിക്കേഷൻ, ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫോറൻസിക് സ്പീച്ച് സയൻസ് ആൻഡ് ടെക്നോളജി, ന്യൂറോ ഓഡിയോളജി കോഴ്സുകളുടെ ദൈർഘ്യം ഒരു വർഷമാണ്. 12 സീറ്റുകൾ വീതമാണുള്ളത്. പ്രതിമാസം 650 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ. മേയ് 20 വരെ അപേക്ഷിക്കാം.

പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ മാതൃകയിൽ ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷ്, റീസണിംഗ്, ന്യൂമറിക്കൽ, ജനറൽ അവയർനസ് എന്നിവയിൽ നിന്ന് 25 മാർക്കിന്‍റെ വീതം ചോദ്യങ്ങളായിരിക്കും ചോദിക്കുക. ഹൈസ്കൂൾ നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഇല്ല. കൂടുതൽ വിവരങ്ങൾക്ക്: https://applyadmission.net/AIOAT2020.

സർട്ടിഫിക്കറ്റ് കോഴ്സ്: കൂടാതെ സർട്ടിഫിക്കറ്റ് കോഴ്സ് ഫോർ കെയർ ഗിവേഴ്സ് ഓഫ് ചിൽഡ്രൻ വിത്ത് ഡവലപ്മെന്‍റ് ഡിസബിലിറ്റീസിൽ സർട്ടിഫിക്കറ്റ് കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. 14 ആഴ്ചയാണു കോഴ്സിന്‍റെ കാലാവധി. ഒരു ബാച്ചിൽ 20 പേർക്ക് അഡ്മിഷൻ നൽകും. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഡിസബിലിറ്റിയുള്ള കുട്ടികളെ പരിചരിക്കുന്നവർക്കു മുൻഗണനയുണ്ട്.

എഐഎഎസ്എച്ച് കോഴ്സുകളുടെ അപേക്ഷാ ഫീസ് ബിരുദ, ബിരുദാന്തര കോഴ്സുകൾക്ക് 750 രൂപ. സംവരണ വിഭാഗങ്ങൾക്ക് 325 രൂപ. ഡിപ്ലോമ കോഴ്സുകൾക്ക് ഇതു യഥാക്രമം 250 രൂപ, 150 രൂപ. വിവരങ്ങൾക്ക് വെബ്സൈറ്റ്: www. aiishmys. വിലാസം: ഡയറക്ടർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, മാനസ ഗംഗോത്രി, മൈസൂർ 570 006. 08212900007.
More News